തമിഴ്നാട്ടിലെ തിരുപ്പത്തൂരില്‍ രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു. മോനിഷയ്ക്കാണ് ഒമ്പതാം ക്ലാസുക്കാരന്റെ കുത്തേറ്റത്.
വിവാഹാഘോഷങ്ങള്‍ നടക്കുന്നതിനിടെ വേദിയില്‍നിന്നിറങ്ങിപ്പോയ വരന് പിന്നീട് തോക്കുമായി തിരിച്ചെത്തി വധുവിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ വധുവിന്റെ 62 വയസ്സുള്ള അമ്മയെയും 38-കാരിയായ സഹോദരിയെയും ഇയാള്‍ കൊലപ്പെടുത്തി. വിവാഹചടങ്ങിനെത്തിയ രണ്ട് അതിഥികള്‍ക്കും വെടിയേറ്റു.
കുടുംബ വഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ചെവി കടിച്ചു മുറിച്ചു. സംഭവത്തില്‍ ഔട്ടര്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് സംഭവം.
സോഷ്യൽ മീഡിയയുടെ പേരിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് മകൻ പൊലീസിനോട് പറഞ്ഞു. അമ്മയെ കൊന്ന് കഷണങ്ങളാക്കുമെന്ന് പിതാവ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പൊലീസിനോട് പറഞ്ഞു.
പിറന്നാള്‍ ആഘോഷത്തിന് ദുബായിയില്‍ കൊണ്ടുപോകാത്തതിരുന്നതോടെ ഭാര്യ മുഖത്ത് ഇടിച്ച യുവാവ് മരിച്ചു. പൂനെ സ്വദേശിയായ നിഖില്‍ ഖന്ന(36) ആണ് മരിച്ചത്.
പിതാവിനെ വാക്കര്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനെ അറസ്റ്റ് ചെയ്തു. പുന്നപ്ര ഈരേശേരിയില്‍ സെബിന് ക്രിസ്റ്റ്യന്‍ (26) ആണ് അറസ്റ്റിലായത്.
ഡല്‍ഹിയില്‍ മോഷണ ശ്രമത്തിനിടെ 16കാരന് 18കാരനെ കുത്തിക്കൊലപ്പെടുത്തി.വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം ഏരിയയിലുള്ള ജന്ത മസ്ദൂര്‍ കോളനിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണവുമായി യുവാവ് പിടിയിൽ. എടക്കര സ്വദേശി പ്രജിൻ ആണ് കസ്റ്റംസിന്റെ പിടിയിലായത്.
ഹിമാചല്‍പ്രദേശിലെ കുളുവില്‍ റഷ്യന്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ചയോടെയാണ് മണികരനിലെ കുളത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.
കൊല്ലം കടയ്ക്കല്‍ മുക്കുന്നത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചരുവിളപുത്തന്‍ വീട്ടില്‍ വസന്തയാണ് മരിച്ചത്.