തിരുവനന്തപുരം : പ്രശസ്തിയുടെകൊടുമുടിയിൽഎന്നുംനിലനിൽക്കുകഎന്ന്പറയുന്നത്അത്രഎളുപ്പമുള്ളകാര്യമല്ല. ദീർഘനാളത്തെപരിശ്രമംഅതിനാവശ്യമാണ്. കഴിഞ്ഞ 90 വർഷത്തിലേറെയായിതലമുറകൾകൈമാറിവന്ന സ്വർണവ്യാപാരംയാതൊരുവിധത്തിലുമുള്ളകോട്ടവുംതട്ടാതെസംരക്ഷിക്കാനുംവിപണിയിൽഅതിനുനേതൃതംനൽകാൻകഴിയുന്നഅപൂർവപ്രതിഭാശാലികളിൽഒരാളാണ്ഭീമജുവലറിയുടെഇപ്പോഴത്തെചെയർമാൻഡോക്ടർബി. ഗോവിന്ദൻ. അദ്ദേഹത്തിന്റെജീവിതവിജയംഅത്തരത്തിൽഒന്നാണ്. ഇന്നലെ 80 വർഷംപൂർത്തിയാകുമ്പോഴുംതന്റെകർമ്മമേഖലയിൽസജീവസാന്നിധ്യമായിനിറഞ്ഞുനിൽക്കുകയാണ്അദ്ദേഹം.
1944ൽആലപ്പുഴയിൽഭീമാജൂവലറിയുടെസ്ഥാപകൻഭീമാഭട്ടരുടെയുംവനജഭട്ടരുടെയുംമൂന്നമത്തെമകനായിപി. ഗോവിന്ദൻജനിച്ചു. ആലപ്പുഴഎസ്.ഡികോളേജിൽനിന്ന് കൊമേഴ്‌സിൽബിരുദംനേടിയഗോവിന്ദൻകൊളമ്പോയൂണിവേഴ്സിറ്റിയിൽനിന്ന്ഡോക്ടറേറ്റ്നേടി. ഭീമാജൂവലറിയിൽസെയിൽസ്ആൻഡ്മാർക്കറ്റിങ്എക്സ്‌ക്യൂട്ടീവ്ആയിതന്റെകരിയർആരംഭിച്ചഗോവിന്ദൻതന്റെപരിശ്രമത്തിനുഒടുവിൽഭീമയുടെചെയർമാനാണ്. പ്രതിവർഷം 1600 കോടിയിൽഅധികംവിറ്റുവരവുള്ളഭീമ ഗ്രൂപ്പ്ഒരുമൾട്ടിഔട്ട്ലറ്റ്ആയിവളർന്നു.
ബിസിനസ്മേഖലയിലെഅദ്ദേഹത്തിന്റെവൈവിധ്യവുംജൂവലറിസമൂഹത്തിനോടുള്ളഅഭിനിവേശവുംഅദ്ദേഹത്തെഈമേഖലയിൽനിരവധിനേട്ടങ്ങൾകൊയ്യാൻസഹായിച്ചു. 2001ൽഇന്ത്യയിൽആദ്യത്തെഐഎസ്ഒ 9001 സർട്ടിഫൈഡ്ജൂവലറിയായിഭീമ.
സ്വർണത്തിന്റെയഥാർത്ഥവിലയറിയാൻആളുകളെസഹായിക്കുന്നബാർകോഡ്സംവിധാനവുംറേറ്റ്കാർഡ്സംവിധനവുംഅവതരിപ്പിച്ചത് ഭീമയാണ്. എടിഎംസ്ഥാപിച്ചആദ്യത്തെജൂവലറിറീട്ടെയിൽഔട്ട്ലൈറ്റുംഭീമയാണ്. കേരളത്തിൽനിന്ന്ഏറ്റവുംകൂടുതൽനികുതിഅടയ്ക്കുന്നതുംഭീമയാണ്.
ഇതിനുപുറമെകേരളസർക്കാരിന്റെടൂറിസംവകുപ്പ്നടത്തുന്നഗ്രാൻഡ്കേരളഹോപ്പിങ് ഫെസ്റ്റിവലിൽഒന്നാം സ്ഥാനവുമായിവർഷങ്ങളായിഭീമനിലനിന്നുപോകുന്നു. ഇതിന്റെഒക്കെപിന്നിൽപിഗോവിന്ദൻഎന്നവ്യക്തിയുടെബുദ്ധിയാണ്.
തങ്ങളുടെജീവനക്കാർക്ക്നൽകുന്നമികച്ചപരിരക്ഷയുംസേവനവുംഭീമയെമറ്റേത്സ്ഥപനങ്ങളിൽനിന്നുംവേറിട്ട്നിർത്തുന്നു. ഇന്ത്യയിലെഒന്നാംനമ്പർജൂവലറിമാഗസിൻആയആർട്ട്ഓഫ്ജൂവലറിഅതിന്റെ 2014 ജനുവരിയിലെവാർഷികപതിപ്പിൽഇന്ത്യൻരത്നആഭരണവ്യവസായത്തിലെ 50 മികച്ചബിസിനസ്മേധാവികളിൽഒരാളായിഡോക്ടർബിഗോവിന്ദനെതിരഞ്ഞെടുത്തിരുന്നു.