ഒപ്പിനൊരു കുപ്പി, വിദേശ മദ്യവും കൈകൂലിയും ചോദിക്കുന്ന ജേഴ്സൺ പിടിയിൽ

ജേഴ്‌സന്റെ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനം അടക്കമുള്ളവയെ കുറിച്ചു പൊലീസ് അന്വേഷണം ഉണ്ടാകും. 50 ലക്ഷം രൂപ ജേഴ്‍സണിന്റെയും കുടുംബത്തിന്റെയും പേരിൽ ഉണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ ഇന്നലെ കണ്ടെത്തിയത്. ഇന്ന് അത് 84 ലക്ഷമായി കണ്ടെത്തിയിട്ടുണ്ട്.

author-image
Rajesh T L
New Update
bribe case

കൊച്ചി : അപേക്ഷപാസ്ആവണമെങ്കിൽകുപ്പിയും അതിനൊപ്പംകാശുംകൊടുത്താലേജേഴ്‌സണിനുഅപേക്ഷ പാസാക്കാൻകഴിയൂ. കൈക്കൂലികേസിൽപിടിയിലായപ്പോൾഎല്ലാവർക്കുംഅറിയേണ്ടത് ജേസണിന്റെകുപ്പികണക്ക്ആണ്. ഇന്നലെയുംഇന്നുമായിഏതാണ്ട് 74 കുപ്പികൾആണ്റെയ്‌ഡിൽനിന്ന് പിടിച്ചത്. മിക്കവയുംലക്ഷങ്ങൾവിലയുള്ളവയാണ്.

വിജിലൻസ്റെയ്ഡിന്റെമറവിൽസഹപ്രവർത്തകരെയുംപറ്റിച്ചതായിവിവരമുണ്ട്. ജേഴ്‌സന്റെവരവിൽകവിഞ്ഞ സ്വത്തുസമ്പാദനംഅടക്കമുള്ളയെകുറിച്ചുപൊലീസ് അന്വേഷണം ഉണ്ടാകും. 50 ലക്ഷംരൂപജേഴ്‍ണിന്റെയുംകുടുംത്തിന്റെയുംപേരിൽ ഉണ്ടെന്നാണ്ഇതുവരെയുള്ള അന്വേഷണത്തിൽഇന്നലെകണ്ടെത്തിയത്.

ഇന്ന്അത് 84 ലക്ഷമായികണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തുഏതൊക്കെഭാഗത്തുഇയാൾസ്ഥലം സ്വന്തമാക്കിയിട്ടുണ്ടെന്ന്വസ്തു വകകളുടെരേഖകൾ പരിശോധിക്കുകയാണ്

അപേക്ഷകൾപാസ്ആവണമെങ്കിൽജേഴ്‌സണിന്ഒപ്പിന്ഒരുകുപ്പിയുംഅതിനൊപ്പംപണവുംവേണമെന്നാണ്ആർടിഒവൃത്തങ്ങൾപറയുന്നു. ജേഴ്സണെ കുടുക്കിയ ബുധനാഴ്ചത്തെ കൈക്കൂലി കേസിലും മദ്യക്കുപ്പി ചോദിച്ചെന്ന പരാതി ഉൾപ്പെട്ടിരുന്നു. ചെല്ലാനം സ്വദേശി മാനേജരായ ബസിന്റെ റൂട്ട് പെർമിറ്റ് പുതുക്കി മറ്റൊരു ബസിലേക്ക് മാറ്റാൻ 25,000 രൂപയും കുപ്പിയുമാണ്ഇയാൾചോദിച്ചത്.

3 ദിവസത്തേക്ക് താൽക്കാലികമായി പെർമിറ്റ് പുതുക്കി നൽകിയെങ്കിലും പിന്നീട്, അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. തുടർന്നാണ്ഏജന്റുമാരുടെവരവ്. ആവശ്യപ്പെടുന്നകാര്യങ്ങൾചെയ്തു കൊടുത്തില്ലെങ്കിൽപെർമിറ്റ്കിട്ടില്ലെന്ന്ഇവർഅറിയിച്ചു. തുടർന്നാണു ജേഴ്സന്റെ ഏജന്റുമാരായ രാമ പടിയാർ, സജി എന്നിവർ ചെല്ലാനം സ്വദേശിയിൽനിന്നു കൈക്കൂലിയുടെ ആദ്യ ഗഡുവയായ 5000രൂപയുംകുപ്പിയുംവാങ്ങിനൽകിയത്.

ചെല്ലാനം സ്വദേശി കൈക്കുലിനൽകിയത്വിജിലൻസിനെഅറിയിച്ചശേഷമാണു. ആദ്യം ഏജന്റുമാരെ അറസ്റ്റു ചെയ്തു . പിന്നീട്ഇവർജേഴ്‌സണിന്റെആവശ്യപ്രകരംആണ്പണംനൽകിയത്എന്ന്മൊഴികൊടുത്തതോടെജേഴ്‍സൺപിടിയിൽ ആകുകയായിരുന്നു. മാസങ്ങളായിജേഴ്‌സൺവിജിലൻസിന്റെനിരീക്ഷണത്തിൽആയിരുന്നുയാ.

വാളയാർ ചെക്പോസ്റ്റിൽനിന്നു ലഭിച്ച വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഇത്. ചെക്പോസ്റ്റിൽ വിജിലൻസ്റൈഡ്വരാതിരിക്കാൻഎല്ലാവരുംകൈക്കുലിനല്കണമെന്ന്ജേഴ്‌സൺപറഞ്ഞു. തുടർന്ന്ഇവരിൽനിന്ന് 14ലക്ഷംരൂപപിരിച്ചു. കഴിഞ്ഞ മാസം വിജിലൻസ് വാളയാർ ചെക്പോസ്റ്റിൽ പരിശോധന നടത്തിയപ്പോഴാണ് ഈ വിവരങ്ങൾ പുറത്തു വന്നത്.

ജേഴ്സണെയുംകൂട്ടാളികളെയുംവിജിലൻസ്കോടതിൽഹാജരാക്കി.

bribe case RTO