ലക്നൗ : കൂടുതൽസ്ത്രീധനംആവശ്യപ്പെട്ടുയുവതിയെബലമായിഎച്ച്ഐവികുത്തിവച്ച് കൊല്ലാൻ ശ്രമിച്ചെന്നുആരോപണം. 24 ലക്ഷംരൂപയുംഎസ്യുവി കാറും ആവശ്യപ്പെട്ടെന്നാണ്പെൺകുട്ടിയുടെപിതാവ്പറയുന്നത്. വിവാഹത്തിന് 15ലക്ഷംരൂപയുംഒരുകാറുംസ്ത്രീധനമായിവരന്നൽകിയിരുന്നു.
എന്നാൽകുടുതൽതുകയുംകാറുംആവശ്യപ്പെട്ടപ്പോൾനല്കാൻകഴിയില്ലെന്ന്പിതാവ്പറഞ്ഞു. ഇതിനെതുടർന്ന് ഭർതൃവീട്ടുകാർ പെൺകുട്ടിയെവീട്ടിൽനിന്ന്ഇറക്കിവിട്ടിരുന്നു. ഹരിദ്വാറിലെ ജസ്വാവാല പഞ്ചായത്ത് അധികൃതർ ഇടപെട്ടു പെൺകുട്ടിയെവീണ്ടുംപെൺകുട്ടിയെവീട്ടിൽനിൽക്കാൻഅനുവദിച്ചു.
എന്നാൽശാരീരികമായുംമാനസികമായുംവീണ്ടുംപെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. എച്ച്ഐവി ബാധിതൻ ഉപയോഗിച്ച സിറിഞ്ച് കുത്തിവച്ചു യുവതിയെ കൊല്ലാൻ ഭർതൃവീട്ടുകാർ ഗൂഢാലോചന നടത്തിയതായും പിതാവ്പറയുന്നു. യുവതിയുടെആരോഗ്യംമോശമായപ്പോൾആശുപത്രിയിൽപ്രവേശിപ്പിച്ചു.
തുടർന്നുള്ളവൈദ്യപരിശോധനയിൽ പെൺകുട്ടി എച്ച്ഐവിബാധയാണെന്ന്കണ്ടെത്തി. ഭർത്താവിനെവൈദ്യപരിശോധനനടത്തിയപ്പോൾനെഗറ്റീവ്ആണെന്ന്കണ്ടെത്തി. പെൺകുട്ടിയുടെകുടുംബംപൊലീസിൽപരാതിനൽകിയെങ്കിലുംപൊലീസ്നടപടിയെടുത്തില്ലെന്നുകുടുംബംപറയുന്നു.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി മകൾ സോനാലിന്റെ വിവാഹം 2023 ഫെബ്രുവരി 15നാണ്വിവാഹംനടന്നത്. പൊലീസ്പരാതിയിൽനടപടിഎടുക്കാത്തതിനാൽകോടതിമുഖനെയാണ്നടപടിഉണ്ടായിരുന്നത്. ഉത്തർപ്രദേശിലെ ഗംഗോ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.
കോടതി ഉത്തരവിനെ തുടർന്നു കേസ് രജിസ്റ്റർചെയ്തെന്നുപൊലീസ്പറഞ്ഞു. ഉത്തരവു പ്രകാരം അഭിഷേകിനെതിരെയും മാതാപിതാക്കൾ അടക്കമുള്ള മറ്റു കുടുംബാംഗങ്ങൾക്കെതിരെയും ഗംഗോ കോട്‌വാലി പൊലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീധന പീഡനം, ആക്രമണം,കൊലപാതകശ്രമംഎന്നീവകുപ്പുകൾ ആണ്ഭർത്താവിന്റെയുംകുടുംബത്തിന്മേൽചാർജ്ചെയ്തിരിക്കുന്നത്.