ഇ.ഡി എന്ന വ്യാജേനെ കവർച്ച: കൊടുങ്ങല്ലുർ എഎസ്ഐ അറസ്റ്റിൽ

ദക്ഷിണ കർണാടകയിലെ ബതട്ടിപ്പാണ് എന്ന് മനസിലായപ്പോൾ പൊലീസിൽ പരാതി നല്കുകകയിരുന്നു. ണ്ട്വൾ കോൾനാട് നർഷ സ്വദേശിയായ വ്യവസായായി ആയ എം സുലൈമാന്റെ വീട്ടിൽ നിന്നാണ് ഇവർ കവർച്ച ചെയ്തത്.

author-image
Rajesh T L
New Update
karnatka

തൃശൂർ : കർണാടകയിൽ.ഡിഎന്നവ്യാജേബീഡികമ്പനിമുതലാളിയെവഞ്ചിച്ചു 45 ലക്ഷംകവർന്നു. സംഘത്തിലുള്ളകൊടുങ്ങല്ലൂർഎസ്യെഅറസ്റ്റുചെയ്തു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഏർവാടിക്കാരൻ ഷഹീർ ബാബുവിനെ (50) ആണ്ഷികർണ്ണാടകയിൽനിന്നുള്ള പൊലീസ്അറസ്റ്റ്ചെയ്തത്.

വിട്ട്യിൽനിന്നുംഎത്തിയപ്രേത്യപൊലീസ് സംഘമാണ്ഷഹീറിനെപിടികൂടിയത്. കവർച്ചയിൽഹീറിന്റെകൂടെ കവർച്ചനടത്തിയ 3 പേരെകഴിഞ്ഞദിവസംകൊല്ലത്തുനിന്ന്പിടികൂടിയിരുന്നു. ഷാഹീഉൾപ്പെടെ 5 പേജനുവരി 3ന്
ദക്ഷിണകർണാടകയിലെ ബണ്ട്വകോനാട്നർഷ സ്വദേശിയായ വ്യവസായായിആയഎംസുലൈമാന്റെവീട്ടിൽ നിന്നാണ്ഇവർകവർച്ചചെയ്തത്.

തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള കാറിലാണ്ഇവർസുലൈമാന്റെവീട്ടിൽഎത്തിയത്. സമയംസുലൈമാന്റെമകൻമുഹമ്മദ്ഇഖ്ബാൽആണ്വീട്ടിൽഉണ്ടായിരുന്നുത് . 6 അംഗസംഘത്തിലൊരാൾ വാറന്റ്കാണിച്ചാണ്വീട്ടിൽകയറിയത്. കവർച്ചസംഘംവീട്മൊത്തംഅലങ്കോലമാക്കിവീട്ടിൽനിന്ന് 45 ലക്ഷംരൂപയും 5 മൊബൈൽഫോണുകളുംകവർന്നു. ബെംഗളൂരുവിലെ ഇ.ഡി ഓഫിസിലെത്തി രേഖകൾ ഹാജരാക്കിയ ശേഷം പണം കൈപ്പറ്റാമെന്നു പറഞ്ഞ് ഇവർ കടന്നുകളഞ്ഞു. തട്ടിപ്പാണ്എന്ന്മനസിലായപ്പോൾ പൊലീസിൽപരാതിനല്കുകകയിരുന്നു.

ഷഹീർ കവർച്ചയ്ക്കു ശേഷം കൊടുങ്ങല്ലൂർ സ്റ്റേഷനിലെത്തി വീണ്ടും ജോലിയിൽ പ്രവേശിച്ചു. കൂട്ടാളികളിൽ 3 പേർകൊല്ലത്തുവച്ച്പിടിക്കപ്പെട്ടിരുന്നു.ഇവരെചോദ്യംചെയ്തപ്പോഴാണ്സംഘത്തിൽപൊലീസ്ഉദ്യോഗസ്ഥൻഉണ്ടെന്ന്സ്സിലായത്. വിട്ട്‍ളയിൽനിന്നു പൊലീസ് സംഘമെത്തി റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിനെ വിവരമറിയിച്ചു.

ഷഹീർ ഒരാഴ്ചയായിഅവധിയിൽആയിരുന്നു. ഷഹീറിനെവീട്ടിൽനിന്ന്കണ്ടെത്തുകയായിരുന്നു. റൂറൽ പൊലീസിന്റെസഹായത്തോടെയാണ്ഷഹീർഅറസ്റ്റിലായത്.

police Crime