തൃശൂർ : കർണാടകയിൽഇ.ഡിഎന്നവ്യാജേനബീഡികമ്പനിമുതലാളിയെവഞ്ചിച്ചു 45 ലക്ഷംകവർന്നു. സംഘത്തിലുള്ളകൊടുങ്ങല്ലൂർഎഎസ്യെഅറസ്റ്റുചെയ്തു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഏർവാടിക്കാരൻ ഷഹീർ ബാബുവിനെ (50) ആണ്ദഷിണകർണ്ണാടകയിൽനിന്നുള്ള പൊലീസ്അറസ്റ്റ്ചെയ്തത്.
വിട്ട്ളയിൽനിന്നുംഎത്തിയപ്രേത്യകപൊലീസ് സംഘമാണ്ഷഹീറിനെപിടികൂടിയത്. കവർച്ചയിൽഷഹീറിന്റെകൂടെ കവർച്ചനടത്തിയ 3 പേരെകഴിഞ്ഞദിവസംകൊല്ലത്തുനിന്ന്പിടികൂടിയിരുന്നു. ഷാഹീർഉൾപ്പെടെ 5 പേർജനുവരി 3ന്
ദക്ഷിണകർണാടകയിലെ ബണ്ട്വൾകോൾനാട്നർഷ സ്വദേശിയായ വ്യവസായായിആയഎംസുലൈമാന്റെവീട്ടിൽ നിന്നാണ്ഇവർകവർച്ചചെയ്തത്.
തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള കാറിലാണ്ഇവർസുലൈമാന്റെവീട്ടിൽഎത്തിയത്. ആസമയംസുലൈമാന്റെമകൻമുഹമ്മദ്ഇഖ്ബാൽആണ്വീട്ടിൽഉണ്ടായിരുന്നുത് . 6 അംഗസംഘത്തിലൊരാൾ വാറന്റ്കാണിച്ചാണ്വീട്ടിൽകയറിയത്. കവർച്ചസംഘംവീട്മൊത്തംഅലങ്കോലമാക്കിവീട്ടിൽനിന്ന് 45 ലക്ഷംരൂപയും 5 മൊബൈൽഫോണുകളുംകവർന്നു. ബെംഗളൂരുവിലെ ഇ.ഡി ഓഫിസിലെത്തി രേഖകൾ ഹാജരാക്കിയ ശേഷം പണം കൈപ്പറ്റാമെന്നു പറഞ്ഞ് ഇവർ കടന്നുകളഞ്ഞു. തട്ടിപ്പാണ്എന്ന്മനസിലായപ്പോൾ പൊലീസിൽപരാതിനല്കുകകയിരുന്നു.
ഷഹീർ കവർച്ചയ്ക്കു ശേഷം കൊടുങ്ങല്ലൂർ സ്റ്റേഷനിലെത്തി വീണ്ടും ജോലിയിൽ പ്രവേശിച്ചു. കൂട്ടാളികളിൽ 3 പേർകൊല്ലത്തുവച്ച്പിടിക്കപ്പെട്ടിരുന്നു.ഇവരെചോദ്യംചെയ്തപ്പോഴാണ്സംഘത്തിൽപൊലീസ്ഉദ്യോഗസ്ഥൻഉണ്ടെന്ന് മനസ്സിലായത്. വിട്ട്‍ളയിൽനിന്നു പൊലീസ് സംഘമെത്തി റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിനെ വിവരമറിയിച്ചു.
ഷഹീർ ഒരാഴ്ചയായിഅവധിയിൽആയിരുന്നു. ഷഹീറിനെവീട്ടിൽനിന്ന്കണ്ടെത്തുകയായിരുന്നു. റൂറൽ പൊലീസിന്റെസഹായത്തോടെയാണ്ഷഹീർഅറസ്റ്റിലായത്.