വനത്തിൽ തീയിട്ട ആളെ തിരിച്ചറിഞ്ഞു: പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പിലാകാവിൽ കാടിന് തീയിട്ട ആളെ കണ്ടെത്തി വനം വകുപ്പ്. സുധിഷ് എന്ന യുവാവ് കാട്ടാനകളെ മറയാക്കി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വളരെ സാഹസികമായി പ്രതിയെ പിടിക്കുകയായിരുന്നു

author-image
Rajesh T L
New Update
police

മാന്തവാടി : പിലാകാവിൽകാടിന്തീയിട്ടആളെകണ്ടെത്തിവനംവകുപ്പ്. സുധിഷ്എന്നയുവാവ്കാട്ടാനകളെമറയാക്കിരക്ഷപെടാൻശ്രമിച്ചെങ്കിലുംവളരെസാഹസികമായിപ്രതിയെപിടിക്കുകയായിരുന്നു. ഒരേസ്ഥലത്തുതന്നെരണ്ടുതവണതീപിടിച്ചപ്പോൾമുതൽവനപാലകർക്കുസംശയംതോന്നിയിരുന്നു.

വനത്തിനുള്ളിൽസംശയകരമായആരെയെങ്കിലുംകണ്ടാൽഉടനെഅറിയിക്കണംഎന്ന്ഡിഎഫ്മാർട്ടിൻലോവൽപറഞ്ഞിരുന്നു. ഇന്നലെവൈകുന്നേരംതീഅണയ്ക്കുന്നതിനിടെഒരാൾവനത്തിലൂടെനടന്നു നീങ്ങുന്നതായി വനപാലകർകണ്ടിരുന്നു. കുരിശുകുത്തിമലയിൽനിന്ന്സുധിഷിനെപിന്തുരാശ്രമിച്ചെങ്കിലുംകാട്ടാനക്കൂട്ടത്തെമറയാക്കിഇയാൾരക്ഷപ്പെടുകയിരുന്നു.

വനത്തെനന്നായിഅറിയുന്ന സുധിഷിനുരക്ഷപ്പെടാൻഎളുപ്പമായിരുന്നു. എന്നാൽസുധിഷിനെപിടികൂടാൻമുത്തുമാരിമലയിൽനിന്ന്പിടികൂടാൻഡിഎഫ്ഒയുംസംഘവുംകാത്തുനിൽക്കുകയായിരുന്നു. ഇത്മനസിലാക്കിമറ്റൊരുവഴിയിലൂടെരക്ഷപ്പെടാൻശ്രമിച്ചെങ്കിലുംവനപാലകർഓടിച്ചിട്ടുപിടിക്കുകയായിരുന്നു.

പിടികൂടിയശേഷംഇയാളെചോദ്യംചെയ്തപ്പോൾപരസ്പരബന്ധമില്ലാതെയാണ്മറുപടികൾപറയുന്നത്. ഇത്പൊലീസിനെയുംവനംവകുപ്പിനെയുംതെറ്റുദ്ധരിപ്പിക്കാൻഇയാൾശ്രമിക്കുകയാണ്എന്ന്ഡിഎഫ്ഒപറയുന്നത്. സുധീഷിന് വനത്തെക്കുറിച്ച് നല്ല അറിവുണ്ട്. അതിനാൽ അന്വേഷണ സംഘത്തെ തന്ത്രപരമായി കബളിപ്പിക്കാൻ ശ്രമിക്കുകയാണ്.

എന്തിനാണ്തീവച്ചത്എന്ന്ഇയാൾവ്യക്തമായിമറുപടിതന്നിട്ടില്ല. ഇന്ന്കോടതിയിൽഹാജക്കിയതിന്ശേഷംകസ്റ്റഡിയിൽവാങ്ങിയശേഷംകൂടുതൽചോദ്യംചെയ്യുമെന്ന്ഡിഎഫ്ഒമാർട്ടിൻലോവൽപറഞ്ഞു. കാട് പൂർണമായും കത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സുധീഷ് തീയിട്ടത്. ഇതിനായി അരക്കിലോമീറ്റർ ഇടവിട്ടാണ് പുൽൽമേടുകൾക്ക്തീവച്ചത്.

ജനവാസ കേന്ദ്രത്തിൽനിന്ന് ഒരു കിലോമീറ്ററോളം ഉൾവനത്തിലാണ് തീ പടർന്നത്. കഞ്ചാവ് വളർത്തിയതിനുൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് സുധീഷ്. സമൂഹമാധ്യമങ്ങളിൽ പൊലീസിനെതിരെ സുധീഷ് രൂക്ഷമായിവിമർശനംനടത്താറുണ്ട്.

കോടതിയിൽഹാജരാക്കിയശേഷംഇന്ന്തന്നെകസ്റ്റഡിയിൽ വാങ്ങാനാണ് വനംവകുപ്പും പൊലീസുംശ്രമിക്കുന്നത്.

wayanad forest