ബംഗളൂർ : ഭർതൃമാതാവിനെ കൊലപ്പെടുത്താൻമരുന്ന്വേണമെന്നവിചിത്രആവശ്യവുമായിസമൂഹമാധ്യമത്തിലൂടെഡോക്ടറോട്ആവശ്യപ്പെട്ട്യുവതി. നിരന്തരമായശല്യമായിമാറിയപ്പോൾഡോക്ടർപൊലീസിന്പരാതിനൽകി. . സഹാനയെന്നു പരിചയപ്പെടുത്തിയ യുവതി ബെംഗളൂരു സഞ്ജയ് നഗറിലെ ഡോക്ടർ സുനിൽ കുമാറിനാണു വിചിത്ര ആവശ്യമുനയിച്ചമെസെജുകൾഅയച്ചത്.
ഡോക്ടർന്മാരുടെജോലിജീവൻരക്ഷിക്കുകയാണെന്നുംഅല്ലാതെജീവനെടുക്കാൻ അല്ലെന്നുംപറഞ്ഞുയുവതിയെഅനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലുംയുവതിപിന്മാറിയില്ല. ഭർത്താവിന്റെഅമ്മസ്ഥിരമായിഅപമാനിക്കുയാണെന്നുംഅതിനാൽഅവരെ ഇല്ലാതാക്കണംഎന്നതായിരുന്നുയുവതിയുടെആവശ്യം.
തുടർന്നാണ്ഡോ: സുനിൽകുമാർപൊലീസിൽപരാതിനൽകുകയായിരുന്നു . സന്ദേശം അയച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടൻ കണ്ടെത്തുമെന്നു പൊലീസ്പറഞ്ഞു .സമൂഹമാധ്യമങ്ങളിൽ സജീവമായ സുനിൽ ആരോഗ്യ, സാമൂഹിക വിഷയങ്ങളിൽ വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്.