/kalakaumudi/media/media_files/2026/01/02/ktet-2026-01-02-13-40-02.jpg)
തിരുവനന്തപുരം: സെറ്റ്, നെറ്റ്, എംഫിൽ, എംഎഡ്, പിഎച്ച്ഡി യോഗ്യതയുള്ള അധ്യാപകർക്ക്, രണ്ടു വർഷത്തിനകം കെ-ടെറ്റ് യോഗ്യത നേടണമെന്ന വ്യവസ്ഥയിൽ ശന്പളസ്കെയിലിൽ താത്കാലിക നിയമനാംഗീകാരം നൽകാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്.
കെടെറ്റ് യോഗ്യത നിശ്ചിത സമയത്തിനകം നേടിയില്ലെങ്കിൽ നിയമനാംഗീകാരം റദ്ദ് ചെയ്യാമെന്നും കൈപ്പറ്റിയ ആനുകൂല്യങ്ങൾ എല്ലാം തിരിച്ചടയ്ക്കാമെന്നും വ്യക്തമാക്കുന്ന സമ്മതപത്രം/ബോണ്ട് അധ്യാപകരുടെ പക്കൽനിന്നും വാങ്ങാമെന്നും ഉത്തരവിൽ പറയുന്നു.
2025 സെപ്റ്റംബർ ഒന്നിന് മുന്പ് നിയമനം ലഭിച്ചവർക്കാണ് ഈ ആനുകൂല്യം അനുവദിച്ചതെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അഡ്വക്കറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടിയ ശേഷമാണ് തീരുമാനം.
സർവീസിലുള്ളവർക്ക് ഉൾപ്പെടെ കെ-ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധിയിൽ സർവീസിലുള്ളവർക്ക് യോഗ്യത നേടാൻ രണ്ടു വർഷത്തെ സമയം അനുവദിച്ചിരുന്നു. ഈ സമയപരിധി സുപ്രീംകോടതി വിധി വന്ന 2025 സെപ്റ്റംബർ ഒന്നിനു മുന്പ് നിയമന ലഭിച്ചവർക്ക് കൂടി ബാധകമാക്കിയാണ് ഇളവ്. ഇതുവഴി ഒട്ടേറെ പേർക്ക് താത്കാലിക നിയമനാംഗീകാരത്തിനും ശന്പളം ലഭിക്കാനും വഴിയൊരുങ്ങുമെന്നും മന്ത്രി അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
