വാഷിംഗ്ടൺ : ഇന്ത്യയുമായി വ്യാപാര പാത ആരംഭിക്കുമെന്ന്അമേരിക്ക. പ്രധാനമന്ത്രിനരേന്ദ്രമോദിയുമായുള്ളകൂടികാഴ്ച്ചനടത്തിയശേഷംഅമേരിക്കൻപ്രസിഡണ്ട്ഡൊണാൾഡ്ട്രംപ്പത്രസമ്മേളനത്തിൽപ്രഖ്യാപിച്ചു. ചരിത്രത്തിലെആദ്യത്തെ സംഭവമാണിത്. .
യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് തിരിച്ചടി തീരുവ (റസിപ്രോക്കൽ താരിഫ്) ചുമത്തുമെന്ന പ്രഖ്യാപനത്തിൽഇളവ്നൽകാൻട്രംപ്തയ്യാറായില്ല. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കുംയുഎസ്അതേനികുതിചുമത്തും. വ്യാപാരബന്ധത്തിൽസഖ്യ രാജ്യങ്ങൾ, ശത്രുരാജ്യങ്ങളേക്കാൾ മോശമാണെന്ന്ട്രംപ്പറഞ്ഞു.
2030 ൽയുഎസ്ഇന്ത്യവ്യാപാരബന്ധം 500ബില്യൻആകുമെന്ന്നരേന്ദ്രമോദിപറഞ്ഞു.
യുഎസിൽനിന്ന്കൂടുതൽപെട്രോളിയൻ ഉൽപ്പന്നങ്ങൾവാങ്ങും. രാജ്യങ്ങൾക്ക്വേണ്ടപുരോഗതിയ്ക്ക്ഒരുമിച്ച് പ്രവർത്തിക്കും.
ട്രംപുമായി യോജിച്ച് പ്രവർത്തിച്ച് ഇന്ത്യ – യുഎസ് ബന്ധം ശക്തിപ്പെടും.
ആദ്യ ഘട്ടത്തെക്കാൾ വേഗത്തിൽ പ്രവർത്തനം ആരംഭിക്കും. യുഎസുംഇന്ത്യയുംസംയുക്തമായിഭീകരവാദത്തെനേരിടും.
ബോസ്റ്റണിൽ പുതിയ ഇന്ത്യൻകോൺസുലേറ്റ്ആരംഭിക്കും. മുംബൈഭീകരാക്രമണകേസ്പ്രതിതഹാവൂർറാണയെഇന്ത്യയ്ക്ക്കൈമാറും. സൈനികവ്യാപരാബന്ധംവർദ്ധിപ്പിക്കും.
എഫ് 35 അടക്കമുള്ളവിമാനങ്ങൾഇന്ത്യയ്ക്ക്നൽകും.
ഇന്ത്യയും യുഎസും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നു.’ – ഡോണൾഡ് ട്രംപ് പറഞ്ഞു.മോദിയുടെ പ്രവർത്തനങ്ങളെട്രംപ് അഭിനന്ദിച്ചു. താനുംമോദിയുംഉറ്റസുഹ്യത്തുക്കൾആണെന്ന് 4 വർഷമായിസൗഹ്യദംതുടരുന്നു.
വൈറ്റ്ഹൗസിലായിരുന്നുഇരുവരുടെയുംകൂടിക്കാഴ്ച. പ്രധാനമന്ത്രിക്കൊപ്പംവിദേശകാര്യാമന്ത്രിഎസ്ജയാശങ്കറുംസുരഷാഉപദേശടാവ്അജിത്ഡോവൽഎന്നിവരുംഉണ്ടായിരുന്നു. ട്രംപ്അധികാരത്തിൽഎത്തിയശേഷമുള്ളഇന്ത്യയുടെആദ്യത്തെകൂടികാഴ്ചയായിരുന്നുഇത്.
വാഷിംഗ്ടൺ : ഇന്ത്യയുമായിവ്യാപാരഇടനാഴിആരംഭിക്കുമെന്ന്അമേരിക്ക. പ്രധാനമന്ത്രിനരേന്ദ്രമോദിയുമായുള്ളകൂടികാഴ്ച്ചനടത്തിയശേഷംഅമേരിക്കൻപ്രസിഡണ്ട്ഡൊണാൾഡ്ട്രംപ്പത്രസമ്മേളനത്തിൽപ്രഖ്യാപിച്ചു. ചരിത്രത്തിലെആദ്യത്തെ സംഭവമാണിത്. .
യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് തിരിച്ചടി തീരുവ (റസിപ്രോക്കൽ താരിഫ്) ചുമത്തുമെന്ന പ്രഖ്യാപനത്തിൽഇളവ്നൽകാൻട്രംപ്തയ്യാറായില്ല. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കുംയുഎസ്അതേനികുതിചുമത്തും. വ്യാപാരബന്ധത്തിൽസഖ്യ രാജ്യങ്ങൾ, ശത്രുരാജ്യങ്ങളേക്കാൾ മോശമാണെന്ന്ട്രംപ്പറഞ്ഞു.
2030 ൽയുഎസ്ഇന്ത്യവ്യാപാരബന്ധം 500ബില്യൻആകുമെന്ന്നരേന്ദ്രമോദിപറഞ്ഞു.
യുഎസിൽനിന്ന്കൂടുതൽപെട്രോളിയൻ ഉൽപ്പന്നങ്ങൾവാങ്ങും. രാജ്യങ്ങൾക്ക്വേണ്ടപുരോഗതിയ്ക്ക്ഒരുമിച്ച് പ്രവർത്തിക്കും.
ട്രംപുമായി യോജിച്ച് പ്രവർത്തിച്ച് ഇന്ത്യ – യുഎസ് ബന്ധം ശക്തിപ്പെടും.
ആദ്യ ഘട്ടത്തെക്കാൾ വേഗത്തിൽ പ്രവർത്തനം ആരംഭിക്കും. യുഎസുംഇന്ത്യയുംസംയുക്തമായിഭീകരവാദത്തെനേരിടും.
ബോസ്റ്റണിൽ പുതിയ ഇന്ത്യൻകോൺസുലേറ്റ്ആരംഭിക്കും. മുംബൈഭീകരാക്രമണകേസ്പ്രതിതഹാവൂർറാണയെഇന്ത്യയ്ക്ക്കൈമാറും. സൈനികവ്യാപരാബന്ധംവർദ്ധിപ്പിക്കും.
എഫ് 35 അടക്കമുള്ളവിമാനങ്ങൾഇന്ത്യയ്ക്ക്നൽകും.
ഇന്ത്യയും യുഎസും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നു.’ – ഡോണൾഡ് ട്രംപ് പറഞ്ഞു.മോദിയുടെ പ്രവർത്തനങ്ങളെട്രംപ് അഭിനന്ദിച്ചു. താനുംമോദിയുംഉറ്റസുഹ്യത്തുക്കൾആണെന്ന് 4 വർഷമായിസൗഹ്യദംതുടരുന്നു.
വൈറ്റ്ഹൗസിലായിരുന്നുഇരുവരുടെയുംകൂടിക്കാഴ്ച. പ്രധാനമന്ത്രിക്കൊപ്പംവിദേശകാര്യാമന്ത്രിഎസ്ജയാശങ്കറുംസുരഷാഉപദേശടാവ്അജിത്ഡോവൽഎന്നിവരുംഉണ്ടായിരുന്നു. ട്രംപ്അധികാരത്തിൽഎത്തിയശേഷമുള്ളഇന്ത്യയുടെആദ്യത്തെകൂടികാഴ്ചയായിരുന്നുഇത്.