വാഷിങ്ടൺ: വാഹനാപകടത്തിൽകോമയിൽകഴിയുന്നഇന്ത്യൻവിദ്യാർത്ഥിനീലംഷിൻഡെയുടെകുടുംബത്തിന്കേന്ദ്രത്തിന്റെഅടിയന്തരഇടപെടലിനെതുടർന്ന്യുഎസ്വീസയ്ക്ക്അനുമതിലഭിച്ചു. യുവതിയുടെകുടുംബത്തിന്വീസഅനുവദിക്കണംഎന്ന്വിദേശകാര്യവകുപ്പ്അമേരിക്കയോട്അഭ്യർത്ഥിച്ചതിനെതുടർന്നാണ്നടപടി.
വാഹനംഓടിച്ചിരുന്നലോറൻസ്ഗാലെയെപൊലീസ്അറസ്റ്റുചെയ്തു.
ഫെബ്രുവരി 14ന്ആണ്നീലത്തിന്കാലിഫോർണിയയിൽവച്ചുഅപകടംഉണ്ടാകുന്നത്. ഗുരുതരപരിക്കുകളോടെയുസിഡേവിസ്ആശുപത്രിയിൽഎത്തിച്ചത്. ഉടൻതന്നെമസ്തിഷ്കശസ്ത്രക്രിയചെയ്തിരുന്നു.
നെഞ്ചിനുംകൈക്കുംകാലിനുംഗുരുതരമായിപരിക്കേറ്റിട്ടുണ്ട്. നെഞ്ചിനുഏറ്റപരിക്കാണ് യുവതി കോമയിൽആകാൻകാരണംഎന്ന്വിവരം ലഭിച്ചു. വീസഅനുവദിച്ചതിൽസംസ്ഥാന-കേന്ദ്ര ഗവൺമെന്റുകൾക്ക്നീലത്തിന്റെ കുടുംബംനന്ദിഅറിയിച്ചു. എൻസിപിഎംപിസുപ്രിയസുലെകേന്ദ്രസർക്കാരിന്റെശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്നാണ്വീസലഭിച്ചത്.
മഹാരാഷ്ട്രയിലെസത്രജില്ലയാണ്നീലത്തിന്റെ സ്വദേശം. കാലിഫോർണിയയിലെസ്റ്റേറ്റ്യൂണിവേഴ്സിറ്റിയിലെരണ്ടാംവർഷബിരുദാനന്തബിരുദവിദ്യാർത്ഥിയാണ്നീലംഷിൻഡെ.