മൂന്നുവയസ്സുകാരിക്ക് പരിക്കേറ്റസംഭവത്തിൽ അങ്കണവാടി ജീവനക്കാർക്ക് സസ്‌പെൻഷൻ

കുട്ടി വീണ വിവരം മറച്ചുവച്ചതിനാണ് അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കും എതിരെ നടപടി സ്വീകരിച്ചത്.

author-image
Subi
New Update
anganawadi

തിരുവനന്തപുരം:മൂന്നുവയസ്സുകാരി അങ്കണവാടിയിൽവീണുപരിക്കേറ്റസംഭവത്തിൽജീവനക്കാർക്ക്സസ്‌പെൻഷൻ. തിരുവനന്തപുരംമാറനല്ലൂർസ്വദേശിരതീഷ്സിന്ധുദമ്പതികളുടെമകൾവൈഗഎസ്ടിആശുപത്രിയിൽചികിത്സയിലാണ്. കുട്ടിവീണവിവരംമറച്ചുവച്ചുഎന്നമാതാപിതാക്കളുടെആരോപണത്തിന്മേലാണ്ജീവനക്കാർക്ക്നേരെയുള്ളനടപടി.സംഭവത്തിൽബാലാവകാശകമ്മീഷൻകേസെടുത്തു.

മാറനല്ലൂർഎട്ടാംവാർഡ്അങ്കണവാടിയിൽവ്യാഴാഴ്ച്ചഉച്ചയ്ക്കാണ്സംഭവം.വൈകുന്നേരംവീട്ടിൽതിരിച്ചെത്തിയകുട്ടിനിർത്താതെകരയുകയായിരുന്നു.തുടർന്ന്ആഹാരംനല്കാൻനോക്കിയപ്പോൾശർദ്ധിച്ചു

അപ്പോഴാണ്വീട്ടുകാർവിവരംഅറിയുന്നത്. പിന്നീട്നടത്തിയപരിശോധനയിൽകുട്ടിയുടെതലയിൽമുഴകണ്ടെത്തുകയുംചെയ്തു. അങ്കണവാടിയിൽഅന്വേഷിച്ചപ്പോൾകുട്ടിഉച്ചയ്ക്ക്കസേരയിൽനിന്ന്വീണുപറയാൻമറന്നുപോയി എന്നാണ്മറുപടിലഭിച്ചത്.

വീഴ്‌ചയിൽകുട്ടിക്ക്തലച്ചോറിലുംസുഷ്മനാനടിക്കുംഗുരുതരമായപരിക്കേറ്റിട്ടുണ്ടെന്നാണ്വിവരം. ആന്തരികരക്തസ്രാവവുംസംഭവിച്ചിട്ടുണ്ട്.ഉച്ചയ്ക്ക്പന്ത്രണ്ടരയോടെവീണകുഞ്ഞിനെരാത്രിഒമ്പതുമണിയോടെയാണ്ആശുപത്രിയിൽപ്രവേശിപ്പിക്കുന്നത്. അഞ്ചുമണിക്ക്ടീച്ചറെഫോണിൽവിളിച്ചപ്പോഴാണ്വീണവിവരംപറയുന്നത് വീഴ്ചയിൽതലച്ചോറിൽരക്തംകട്ടപിടിച്ചിട്ടുണ്ട്രതീഷ്മാധ്യമങ്ങളോട്പറഞ്ഞു.

Thiruvananathapuram