/kalakaumudi/media/media_files/2024/12/11/dYeTOFluKqqplfETFkvW.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദംഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽആരംഭിക്കും.2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.ദിലീപ്ഉൾപ്പെടെഒമ്പതുപേരാണ്കേസിൽപ്രതികൾ.
കേസിൽസാക്ഷിവിസ്താരംഒന്നരമാസംമുൻപ്പൂർത്തിയായിരുന്നു.വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമ വാദത്തിന്റെ നടപടി ക്രമങ്ങൾ ഒരു മാസം കൊണ്ടു പൂർത്തിയാക്കിയേക്കും. വാദം പൂർത്തിയായി കേസ് വിധി പറയുന്നതിനായി മാറ്റും.കേസിലെഒന്നാംപ്രതിപൾസർസുനിക്ക്ഏഴരവർഷത്തിന്ശേഷംഈയിടയ്ക്കാണ്സുപ്രീംകോടതിജാമ്യംഅനുവദിച്ചത്.
2017 ഫെബ്രുവരിയിലാണ്കൊച്ചിയിൽഓടിക്കൊണ്ടിരിക്കുന്നവാഹനത്തിൽനടി അതിക്രൂരമായിആക്രമിക്കപ്പെട്ടത്.ഷൂട്ടിങിനു ശേഷം തിരികെ വരിരയായിരുന്ന നടിയുടെ കാറിനു പിന്നില വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്.