/kalakaumudi/media/media_files/2024/11/22/cRnoqYc1dskjLlmAMb0I.jpg)
കൊച്ചി: നടന്മാർക്കെതിരെഉന്നയിച്ചപീഡനപരാതികളിൽനിന്നുംപിന്മാറുന്നുവെന്നുനടി. നടന്മാരായഎംമുകേഷ്എംഎൽഎ, മണിയൻപിള്ളരാജു, ഇടവേളബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ്നടിപരാതിനൽകിയിരുന്നത്. തനിക്ക്സർക്കാരിൽനിന്നുംപിന്തുണകിട്ടിയില്ലെന്നുംതനിക്കെതിരെചുമത്തിയപോക്സോകേസിന്റെസത്യാവസ്ഥതെളിയിക്കാൻസർക്കാർതയ്യാറായില്ലെന്നുംനടിആരോപിക്കുന്നു.
ഈകസ്പുറത്തുവന്നനാൾമുതൽതാൻഒറ്റപെട്ടുവെന്നുംതനിക്കെതിരെഉള്ളആരോപണത്തിൽസർക്കാർനീതിനടപ്പാക്കിയാൽമാത്രമേകേസുമായിമുൻപോട്ടുള്ളെന്നുംനടി. മാധ്യമങ്ങളിൽനിന്ന്പോലുംപിന്തുണലഭിച്ചില്ലെന്നുംകേസുകൾപിൻവലിക്കണമെന്നാവശ്യപ്പെട്ട്പ്രത്യേകഅന്വേഷണസംഘത്തിന്ഉടൻഇമെയിൽഅയക്കുമെന്നുംനടിപറഞ്ഞു.ഹേമകമ്മറ്റിറിപ്പോർട്ടിന്റെഅടിസ്ഥാനത്തിലായിരുന്നുനടിയുടെവെളിപ്പെടുത്തൽ.