തൃശൂർ:വനംവകുപ്പ്ഉദ്യോഗസ്ഥരുടെനാല്മണിക്കൂർനീണ്ടുനിന്നരക്ഷാദൗത്യംവിഫലമായി.പാലപ്പിള്ളിഎലിക്കോട്നഗറിൽസെപ്റ്റിക്ടാങ്കിൽവീണകാട്ടാനക്കുട്ടിചരിഞ്ഞു.വ്യാഴാഴ്ചരാവിലെഎട്ടുമണിയോടെയാണ് സെപ്റ്റിക്ക്ടാങ്കിൽ വീണ നിലയിൽആനക്കുട്ടിയെനാട്ടുകാർകണ്ടെത്തുന്നത്.അഞ്ചുമുതൽ 15 വയസ്സുവരെ പ്രായംഉണ്ടാകാംഎന്നാണ്വനംവകുപ്പ്ഉദ്യോഗസ്ഥരുടെനിഗമനം.
വീഴ്ചയിൽആനയ്ക്ക്സാരമായപരിക്ക്പറ്റിയിരുന്നു. ആനയുടെപിൻകാലുകൾപൂർണ്ണമായുംമണ്ണിനടിയിൽകുടുങ്ങികിടക്കുകയായിരുന്നു.പാലിപ്പള്ളിറേഞ്ച്ഫോറസ്ററ്അധികൃതർസ്ഥലത്തെത്തിജെസിബിഉപയോഗിച്ചുരക്ഷിക്കാൻശ്രമംനടത്തിയെങ്കിലുംവിഫലമായി. 11.30ഓടെകുട്ടിക്കൊമ്പൻചരിഞ്ഞു.
ഡോക്ടർമാരുടെസംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.കൊമ്പനെപുറത്തെടുത്തുപോസ്ററ്മോർട്ടംനടത്തുംരാത്രിയിൽകാട്ടാനകൂട്ടത്തോടൊപ്പംഎത്തിയകുട്ടിക്കൊമ്പൻആളൊഴിഞ്ഞവീടിനോട്ചേർന്നുള്ളസെപ്റ്റിക്ടാങ്കിൽവീഴുകയായിരുന്നു. കാട്ടാനശല്യംഉള്ളപ്രദേശമാണിത്.