അമ്മയോട് പിണങ്ങി വീട് വിട്ടിറങ്ങി, പരാതി പറയാൻ കേറിയത് ഫയർ ഫോഴ്‌സ് ഓഫീസിൽ

അഗ്നിരക്ഷാ സേനയുടെ ഓഫീസിൽ നിന്ന് കാക്കി ഉടുപ്പിട്ടവരെ കണ്ട പൊലീസ് ആണെന്ന് തെറ്റുദ്ധരിച്ചു കുട്ടി കയറിയത്.ഇരുമ്പുളിയിലെ വീട്ടിൽനിന്നു നാലു കിലോമീറ്റർ നടന്നാണ് ശനിയാഴ്ച ഉച്ചയോടെ മുണ്ടുപറമ്പിലുള്ള അഗ്നിരക്ഷാ സേനയുടെ ഓഫീസിൽ കുട്ടി എത്തിയത്.

author-image
Rajesh T L
New Update
child

മലപ്പുറം : 'അമ്മവഴക്കുപറഞ്ഞതിന്രണ്ടാം ക്ലാസുകാരൻപരാതിപറയാൻഎത്തിയത്ഫയർഫോഴ്സ്ഓഫീസിൽ. അഗ്നിരക്ഷാസേനയുടെഓഫീസിൽനിന്ന്കാക്കിഉടുപ്പിട്ടവരെകണ്ടപൊലീസ്ആണെന്ന്തെറ്റുദ്ധരിച്ചുകുട്ടികയറിയത്. ഇരുമ്പുളിയിലെ വീട്ടിൽനിന്നു നാലു കിലോമീറ്റർ നടന്നാണ് ശനിയാഴ്ച ഉച്ചയോടെ മുണ്ടുപറമ്പിലുള്ള അഗ്നിരക്ഷാ സേനയുടെഓഫീസിൽകുട്ടിഎത്തിയത്.

കുട്ടിയിൽനിന്നു കാര്യങ്ങചോദിച്ചറിഞ്ഞപ്പോഴാണ്വീട്ടിൽനിന്ന്പിണങ്ങിഇറങ്ങിയതെന്നുമനസിലായത്. തുടർന്നാണ് കുട്ടിയുടെപിതാവിനെയുംചൈൽഡ്ലൈനെയും അറിയിച്ചത് ഉച്ചസമയം നാലു കിലോമീറ്ററോളം നടന്നെത്തിയ കുട്ടി ക്ഷീണിതനായിരുന്നു. ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകി. ഒടുവിൽകുട്ടിപരാതിക്കാരന്റെപ്രശ്നത്തിന്പരിഹാരംകണ്ടെത്തിയാണ്വീട്ടിലേക്ക്അയച്ചത്.

child fire and rescue force