മലപ്പുറം : 'അമ്മവഴക്കുപറഞ്ഞതിന്രണ്ടാം ക്ലാസുകാരൻപരാതിപറയാൻഎത്തിയത്ഫയർഫോഴ്സ്ഓഫീസിൽ. അഗ്നിരക്ഷാസേനയുടെഓഫീസിൽനിന്ന്കാക്കിഉടുപ്പിട്ടവരെകണ്ടപൊലീസ്ആണെന്ന്തെറ്റുദ്ധരിച്ചുകുട്ടികയറിയത്. ഇരുമ്പുളിയിലെ വീട്ടിൽനിന്നു നാലു കിലോമീറ്റർ നടന്നാണ് ശനിയാഴ്ച ഉച്ചയോടെ മുണ്ടുപറമ്പിലുള്ള അഗ്നിരക്ഷാ സേനയുടെഓഫീസിൽകുട്ടിഎത്തിയത്.
കുട്ടിയിൽനിന്നു കാര്യങ്ങൾചോദിച്ചറിഞ്ഞപ്പോഴാണ്വീട്ടിൽനിന്ന്പിണങ്ങിഇറങ്ങിയതെന്നുമനസിലായത്. തുടർന്നാണ് കുട്ടിയുടെപിതാവിനെയുംചൈൽഡ്ലൈനെയും അറിയിച്ചത് ഉച്ചസമയം നാലു കിലോമീറ്ററോളം നടന്നെത്തിയ കുട്ടി ക്ഷീണിതനായിരുന്നു. ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകി. ഒടുവിൽകുട്ടിപരാതിക്കാരന്റെപ്രശ്നത്തിന്പരിഹാരംകണ്ടെത്തിയാണ്വീട്ടിലേക്ക്അയച്ചത്.