/kalakaumudi/media/media_files/2024/12/11/hP253vJ3tSrkEBJxBVA3.jpg)
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി സിംഗിൾബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്ഉത്തരവിട്ടത്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ് ഉണ്ടെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയില്‍ കോടതി വ്യക്തമാക്കി.
'ദേഇങ്ങോട്ടുനോക്കിയേ' എന്നസിനിമയുടെചിത്രീകരണ വേളയിൽലൈംഗികാതിക്രമംനടത്തിയെന്നായിരുന്നുനടിയുടെപരാതി . എന്നാൽ സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തെനവംബർ 21 വരെഇദ്ദേഹത്തിന്മുൻകൂർജാമ്യംഅനുവദിച്ചിരുന്നുഇതേഹർജിയിൽതന്നെയാണ്ഇപ്പോൾമുൻകൂർജാമ്യംഅനുവദിച്ചത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ബാലചന്ദ്ര മേനോന്‍ വാദിച്ചത്.
ഒരുഓൺലൈൻമാധ്യമത്തിന്നൽകിയഅഭിമുഖത്തിലാണ്ബാലചന്ദ്രമേനോനെതിരെനടിആരോപണംഉന്നയിച്ചത്.എന്നാൽഇത്തന്നെഅപകീർത്തിപ്പെടുത്തന്നതിനുവേണ്ടിയാണെന്നുംഇതിൽനടപടിവേണമെന്ന്ചൂണ്ടിക്കാട്ടിബാലചന്ദ്രമേനോൻഡിജിപിക്ക്പരാതിനൽകിയിരുന്നു.