മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ;നവവധുവിന്റെ മരണത്തിൽ ദുരൂഹത

വിവാഹം കഴിഞ്ഞു വീട്ടിൽ എത്തിയിട്ടും അഭിജിത്തിന്റെ അമ്മ ഇന്ദുജയെ അംഗീകരിച്ചിരുന്നില്ല.അവൾക്കു വീട്ടിൽ സ്ഥാനമില്ല എന്നാണ് പറഞ്ഞത് അവരെല്ലാം ചേർന്നാണ് മകളെ ഉപദ്രവിച്ചതെന്നും ഇന്ദുജയുടെ പിതാവ്.

author-image
Subi
New Update
palod

തിരുവനന്തപുരം: ഭർതൃഗൃഹത്തിൽമരിച്ചനിലയിൽകാണപ്പെട്ടയുവതിയുടെമൃതദേഹത്തിൽമർദ്ദനമേറ്റപാടുകളുണ്ടെന്നുഇൻക്വസ്റ്റ്റിപ്പോർട്ട്.പാലോട്ഇടിഞ്ഞാർകോളച്ചൽഇന്ദുജാഭവനിൽഇന്ദുജ(25)യുഎശരീരത്തിലാണ്മർദ്ദനമേറ്റപാടുകൾകണ്ടെത്തിയത്.കണ്ണിനുസമീപത്തുംശരീരത്തിൽമറ്റുഭാഗങ്ങളിലുംമർദ്ദനമേറ്റതിനുസമാനമായപാടുകൾഉണ്ടെന്നുഇൻക്വസ്റ്റ് റിപ്പോർട്ടിൽപറയുന്നു.യുവതിയുടെമരണത്തിൽദുരൂഹതയുണ്ടെന്നുംസംഭവംകൊലപാതകമാണെന്നുമാണ്കുടുംബത്തിന്റെആരോപണം.ഇൻക്വസ്റ്റ്പൂർത്തിയാക്കിയശേഷംമൃതദേഹംപോസ്റ്റുമോർട്ടത്തിനായിമെഡിക്കൽകോളേജ്ആശുപത്രിയിലേക്ക്കൊണ്ടുപോയി.

ഇന്നലെയാണ്ഭർതൃവീട്ടിലെകിടപ്പുമുറിയിൽയുവതിയെമരിച്ചനിലയിൽകണ്ടെത്തിയത്.ഇന്നലെഉച്ചയോടെആയിരുന്നുസംഭവം. ജോലികഴിഞ്ഞുമടങ്ങിയെത്തിയഅഭിജിത്ത്, ഇന്ദുജയെതൂങ്ങിമരിച്ചനിലയിൽകണ്ടെത്തുകയായിരുന്നുഎന്നാണ്പോലീസിനെഅറിയിച്ചത്.സമയംഅഭിജിത്തിന്റെഅമ്മുമ്മമാത്രമാണ്വീട്ടിൽഉണ്ടായിരുന്നത്ഉടൻതന്നെഇന്ദുജയെനെടുമങ്ങാട്ആശുപത്രിയിൽഎത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാലുമാസംമുൻപാണ്അഭിജിത്ത്ഇന്ദുജയെവിളിച്ചിറക്കികൊണ്ട്പോകുന്നത്.ക്ഷേത്രത്തിൽവച്ചുതാലികെട്ടുകമാത്രമേചെയ്തിട്ടുള്ളുനിയമപരമായിവിവാഹംരജിസ്റ്റർചെയ്തിട്ടില്ല.വിവാഹംകഴിഞ്ഞുവീട്ടിൽഎത്തിയിട്ടുംഅഭിജിത്തിന്റെ'അമ്മഇന്ദുജയെ അംഗീകരിച്ചിരുന്നില്ല.അവൾക്കുവീട്ടിൽസ്ഥാനമില്ലഎന്നാണ്പറഞ്ഞത്അവരെല്ലാംചേർന്നന്ന്മകളെഉപദ്രവിച്ചതെന്നുംഇന്ദുജയുടെപിതാവ്ആരോപിച്ചു.വിവാഹശേഷംമകളെവീട്ടിൽച്ചെന്നുകാണാൻഅനുവദിച്ചിരുന്നില്ല.രണ്ടാഴ്ചമുമ്പ്വീട്ടിലെത്തിയഇന്ദുജയുടെമുഖത്ത്മർദ്ദനമേറ്റപാടുകൾഉണ്ടായിരുന്നു. ചേച്ചിഒരിക്കലുംആത്മഹത്യചെയ്യില്ലെന്ന്ഇന്ദുജയുടെസഹോദരൻഷിനുപറഞ്ഞു.എന്തെങ്കിലുംഉണ്ടായിരുന്നെങ്കിൽവിളിച്ചുപറയുമായിരുന്നു.കുടുംബത്തിന്പലകാര്യങ്ങളുംസംശയമുണ്ട്.ഇതിലുംവലിയപ്രശ്നങ്ങൾചേച്ചിമറികടന്നിട്ടുണ്ട്.ചേച്ചിഒരിക്കലുംആത്മഹത്യാചെയ്യില്ല.എന്നുംഷിനുപറഞ്ഞു.സ്വകാര്യലാബിലെജീവനക്കാരിയായിരുന്നുഇന്ദുജ.

domestic violence case