കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിൽ അടിയന്തര നടപടിയെന്ന് മുഖ്യമന്ത്രി. അപകടമുണ്ടായത് ഷോർട് സർക്യൂട്ട് വഴി ബാറ്ററികൾ കത്തിയത്

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹങ്ങൾ ഉടൻ പോസ്റ്റ്മോർട്ടം നടത്തും. മരണകാരണം വ്യക്തമായ ശേഷം തുടർനടപടികളിലേക്ക് കടക്കും എന്നാണ് അദ്ദേഹം അറിയിച്ചത്.

author-image
Rajesh T L
New Update
PINARAYI

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടുത്തത്തിൽപ്രതികരണവുമായിമുഖ്യമന്ത്രിപിണറായിവിജയൻ. മൃതദേഹങ്ങൾഉടൻപോസ്റ്റ്മോർട്ടംനടത്തും. മരണകാരണംവ്യക്തമായശേഷംതുടർനടപടികളിലേക്ക്കടക്കുംഎന്നാണ്അദ്ദേഹംഅറിയിച്ചത്.

" സാധാരണഗതിയിൽസംഭവിക്കാൻപാടില്ലാത്തതാണ്സംഭവിച്ചത്. എന്താണ്സംഭവിച്ചതെന്നഇലക്ട്രിക്കൽ ഇൻസ്പെക്ടർസ്അന്വേഷണംനടത്തേണ്ടതുണ്ട്അന്വേഷണത്തിന്ശേഷമേകൃത്യമായ കാര്യംകണ്ടെത്താൻസാധിക്കു. ആരോഗ്യമന്ത്രിമെഡിക്കൽകോളേജിലേക്ക്പോയിട്ടുണ്ട്. സന്ദർശനത്തിന്ശേഷമാകുംബാക്കികാര്യങ്ങൾതീരുമാനിക്കുക. ഇത്തരത്തിലായിരുന്നുമുഖ്യമന്ത്രിയുടെവാക്കുകൾ.സംഭവത്തിൽഅടിയന്തരനടപടിസ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പുപറഞ്ഞത്.

തീപിടുത്തത്തിൽഅഞ്ചുപേർക്ക്മരണംസംഭവിച്ചതിൽമെഡിക്കൽകോളേജ്പോലീസ്അസ്വാഭാവികമരണത്തിൽകേസെടുത്തു. ഇതിനിടെഷോർട്ർക്യൂട്ടിൽ ബാറ്ററികൾകത്തിയാണ്തീപിടുത്തമുണ്ടായതെന്ന്കണ്ടെത്തി. അഞ്ചുപേരുടെയുംമരണംസംഭവിച്ചത്പുകശ്വസിച്ച്തന്നെയാണോഎന്നറിയാൻഉടൻപോസ്റ്റ്മോർട്ടംനടത്തും.

അപകടംഉണ്ടായകെട്ടിടത്തിന്റെനിർമ്മാണത്തിലുംസുർഖിയക്ഷസംവിധാനത്തിലുംവീഴ്ചകൾഏറെയെന്ന്വിമർശനം.അപകടത്തെതുടർന്ന്മാറ്റ്ആശുപത്രികളിലേക്ക്മാറ്റിയരോഗികൾവാൻസാമ്പത്തികപ്രതിസന്ധിനേരിടുന്നതിലുംപരിഹാരംവേണമെന്ന്ആവശ്യംഉയരുന്നുണ്ട്. ആരോഗ്യമന്ത്രിമെഡിക്കൽകോളേജ്സന്ദർശനത്തിന്ശേഷംഇക്കാര്യത്തിൽഎല്ലാംപരിഹാരംഉണ്ടാകുമെന്നാണ്പ്രതീക്ഷിക്കുന്നത്.

fire kozhikode