/kalakaumudi/media/media_files/2024/12/25/bOLwY6JCVHCLLUYkyZm8.jpg)
യേശുദേവന്റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ശാന്തിയുടെയുംസമാധാനത്തിന്റെയുംസഹനത്തിന്റെയുംസന്ദേശംലോകത്തിനുപകർന്നുനലകിയയേശുദേവന്റെതിരുപ്പിറവിയുടെഓർമപ്പെടുത്തലാണ്ഓരോക്രിസ്മസും.ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ കന്യാമറിയത്തിന്റെയുംജോസഫിന്റെയുംമകനായി ഉണ്ണിയേശു ജനിച്ചുഎന്നാണ്ഐതിഹ്യം. ലോകമെമ്പാടുമുള്ള എല്ലാവരുംനാടുംനഗരവുംആഘോഷലഹരിയിലാണ്.
ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും നടന്നു. ക്രിസ്തുവിന്റെജന്മദിനമാണ്ക്രിസ്മസ്ആയിആഘോഷിക്കുന്നത്.എന്നാൽഇത്തരത്തിൽക്രിസ്മസ്ആഘോഷിക്കാൻതുടങ്ങിയത്ക്രിസ്തുവർഷംനാലാംനൂറ്റാണ്ടുമുതലാണ്ഡിസംബർ 25 ക്രിസ്മസായിആചരിക്കാൻതുടങ്ങിയതെന്നാണ്അറിയപ്പെടുന്നത്.ക്രിസ്ത്യാനിയായിമാറിയറോമൻചക്രവർത്തികോൺസ്റ്റന്റൈൻഡിസംബർ 25 തന്റെസാമ്രാജ്യത്തിലെക്രിസ്തുമതവിശ്വാസികൾക്കുംപേഗൻമതവിശ്വാസികൾക്കുംപൊതുവായഒരുആഘോഷ ദിനമായിപ്രഖ്യാപിക്കുകയായിരുന്നു.
ക്രിസ്മസിൽഒഴിച്ചുകൂടാനാകാത്തഒന്നാണ്സന്താക്ളോസ്. ഇത്തരത്തിൽനാലാംനനൂറ്റാണ്ടിൽജീവിച്ചിരുന്നസെന്റ്നിക്കോളാസ്എന്നപുണ്യപുരോഹിതനാണ്സാന്താക്ലൊസ്എന്നാണ്കരുതുന്നത്.