തിരുവനന്തപുരം ; പ്രോജക്ട്നൽകിയപ്പോൾക്ലർക്ക്പരിഹസിച്ചതിനെതുടർന്ന്പ്ലസ്വൺവിദ്യാർത്ഥിസ്കൂളിൽതൂങ്ങിമരിച്ചു. കാട്ടാക്കടകുറ്റിച്ചലിൽവോക്കെഷണൽഹയർസെക്കൻഡറി സ്കൂളിലാണ്സംഭവം. കുറ്റിച്ചൽഎരുമക്കുഴി സ്വദേശിബെൻസൺഎബ്രഹാംആണ്മരിച്ചത്.
ഇന്നലെമുതൽബെൻസണിനെവീട്ടിൽനിന്നുകാണാനില്ലായിരുന്നു. തുടർന്ന്പോലീസ്നടത്തിയ അന്വേഷണത്തിലാണ്രാവിലെസ്കൂളിൽതൂങ്ങിമരിച്ചതായികണ്ടെത്തിയത്. സ്കൂളിലെക്ലർക്കാണ്കുട്ടിയെആത്മഹത്യയിലേക്ക്നയിച്ചതെന്ന്കുടുംബം ആരോപിച്ചു. പ്രോജക്ട്വയ്ക്കാൻചെന്നപ്പോൾക്ലർക്ക് കളിയായാക്കിയിരുന്നു.
ഇതേതുടർന്നാണ്മരണംഎന്ന്കുടുംബംപറഞ്ഞു. കുട്ടിയെകാണാൻഇല്ലെന്നുപരാതിനൽകിയിരുന്നു. മൃതദേഹംകണ്ടെത്തിയതിനെതുടർന്ന്പൊലീസ്സ്ഥലത്തുഇൻക്വസ്റ്റ്നടത്തി. പ്രൊജക്ട്സീൽചെയ്തുനല്കാൻക്ലർക്ക്വിസമ്മതിച്ചതിനെ തുടർന്ന്കുട്ടിവിഷമത്തിൽ ആയിരുന്നുഎന്ന്ബന്ധുക്കൾമൊഴിനൽകി.
ക്ലർക്ക്മാനസികമായികുട്ടിയെപീഡിപ്പിച്ചിരുന്നുഎന്നാണ്മാതൃസഹോദരന്‍സതീശൻആരോപിച്ചു. റെക്കോഡ്സമർപ്പിക്കാൻസ്കൂളിന്റെസീൽആവശ്യമാണ്. ഇതിനായികുട്ടികളെഅധ്യാപകൻഓഫീസ്മുറിയിലേക്ക്പറഞ്ഞുവിട്ടു.
അവിടെ ചെന്നപ്പോഴാണ്ക്ലർക്ക്പരിഹസിച്ചത്. സീൽഎടുത്തോട്ടെഎന്ന്ചോദിച്ചപ്പോൾഅസഭ്യംപറഞ്ഞു. ക്ലർക്കാണ്മരണത്തിന്ഉത്തരവാദി. ഇത്ആരാണ്എന്ന്വ്യക്തമാക്കാൻസ്കൂൾഅധികൃതർ തയ്യാറാകുന്നില്ലെന്നുസതീശൻപറഞ്ഞു. ഇതിന്മുൻപ്ക്ലർക്ക്കുട്ടിക്കെതിരെപരാതിനൽകിയിരുന്നു.
ഇതേതുടർന്ന്കുട്ടിയുടെമാതാവിനെപ്രിൻസിപ്പാൾഫോണിൽവിളിച്ചിരുന്നു. രാവിലെഅമ്മയുമായി വരണമെന്ന്പ്രിൻസിപ്പാൾപറഞ്ഞിരുന്നു. വൈകുന്നേരംവീട്ടിൽചെന്നപ്പോൾഅമ്മഇതിനെപറ്റിചോദിക്കുകയും ബെൻസനെവഴക്കുപറയുകയുംചെയ്തിരുന്നു.
സ്കൂൾവിട്ടുജിമ്മിൽപോയിരുന്നു. അവിടെനിന്ന്പരീക്ഷയ്ക്കുപഠിക്കാനുണ്ട്എന്ന്പറഞ്ഞുനേരത്തെഇറങ്ങിയിരുന്നു. രാത്രി 12 വരെകുട്ടിവീട്ടിൽഉണ്ടായിരുന്നതായിവീട്ടുകാർപറയുന്നു.