/kalakaumudi/media/media_files/2024/12/05/uF1GxWfZJAdLBoBGAemS.jpeg)
തിരുവനന്തപുരം:സംസ്ഥാനത്തു വൈദ്യുതിനിരക്ക്കൂട്ടുന്നതിൽതീരുമാനംഇന്ന്.യൂണിറ്റിന് 10 മുതൽ 20 പൈസവരെകൂട്ടിയേക്കുംറെഗുലേറ്ററികമ്മീഷൻഅംഗങ്ങൾഇന്ന്മുഖ്യമന്ത്രിയെകണ്ടനിരക്ക്വർധനഅറിയിക്കും.ഇതിനുശേഷമായിരിക്കുംവിജ്ഞാപനംഇറക്കുക.
അതേസമയംയൂണിറ്റിന് 10 പൈസനിരക്കിൽസമ്മർതാരിഫ്വേണംഎന്നാണ്കെഎസ്ഇബിയുടെആവശ്യം. എന്നാൽകെഎസ്ഇബിയുടെഈആവശ്യംഅംഗീകരിക്കാൻഇടയില്ല.നിലവിലെയൂണിറ്റിന് 4.45 ശതമാനംനിരക്ക്വർധനയാണ്കെഎസ്ഇബി,റെഗുലേറ്ററികമ്മീഷനോട്ആവശ്യപ്പെട്ടിട്ടുള്ളത്.
വൈദ്യുതിനിരക്ക് വർധിപ്പിക്കാൻപലകാരണങ്ങളാണ്കെഎസ്ഇബിപറയുന്നത്.ആഭ്യന്തരഉല്പാദനത്തിലെകുറവ്, പുറത്തുനിന്നു വൈദ്യുതിവാങ്ങുന്നതിൽചിലവിലുണ്ടായവർധന,വർധിച്ചുവരുന്നപ്രവർത്തനപരിപാലനചെലവുകൾഎന്നിങ്ങനെയാണ്നിരക്ക്വർദ്ധനവിനുള്ളകാരണങ്ങളായിപറയുന്നത്.
വേനൽക്കാലത്തുപുറമെനിന്ന് വൈദ്യുതിവാങ്ങുന്നത്പ്രതിസന്ധിയാണ്ഇത്മറികടക്കാനാണ്സമ്മർതാരിഫ്പരിഗണിക്കുന്നതിന്മന്ത്രികെകൃഷ്ണൻകുട്ടിപറഞ്ഞു. നിരക്ക്വർദ്ധനവിന്പുറമെവേനൽക്കാലത്തുമാത്രമായിപ്രത്യേകനിരക്ക്ഏർപ്പെടുത്തുന്നതാണ്പരിഗണിക്കുന്നത്.രാത്രിയുംപകലുംപ്രത്യേകനിരക്ക്ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും മന്ത്രിപറഞ്ഞു.