വിദ്വേഷ പരാമർശം : പൊലീസിന് പിടി കൊടുക്കാതെ പിസി ജോർജ്

അറസ്റ്റ് ഒഴിവാക്കാൻ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് സൂചന. വിദ്വേഷ പരാമർശത്തിന് ഹൈകോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജോർജിനെ അറസ്റ്റു ചെയ്യാൻ ഡിജിപി നിർദേശിച്ചിരുന്നു.

author-image
Rajesh T L
New Update
HATE SPEECH

കോട്ടയം : ചാനൽചർച്ചയിലെ വിദ്വേഷ പരാമർത്തിനെതിരെകേസ്എടുത്തപ്പോൾ

ബിജെപിനേതാവ്പിസിജോർജ്ഒളിവിൽപോയെന്നുസൂചന. കോടതിനോട്ടീസ്നൽകാൻപൊലീസ്എത്തിയെങ്കിലുംനേരിട്ട്കാണാൻകഴിഞ്ഞില്ല. രാട്ടുപേട്ടയിലെവീട്ടിൽരണ്ടുതവണഎത്തിയെങ്കിലുംജോർജ്വീട്ടിൽഇല്ലെന്നുആയിരുന്നുകുടുംബത്തിന്റെപ്രതികരണം.

അറസ്റ്റ്ഒഴിവാക്കാൻരഹസ്യകേന്ദ്രത്തിലേക്ക്മാറിയെന്നാണ്സൂചന. അറസ്റ്റുവൈകുന്നതിൽപ്രതിഷേധിച്ചുഎസ്ഡിപിപൊലീസ്സ്റ്റേഷനിലേക്ക്മാർച്ചുനടത്തി. വിദ്വേഷ പരാമർത്തിന്ഹൈകോടതിജാമ്യംനിഷേധിച്ചതിനെതുടർന്ന്ജോർജിനെഅറസ്റ്റുചെയ്യാൻഡിജിപിനിർദേശിച്ചിരുന്നു.

യൂത്ത്ലീഗ്നൽകിയകേസിൽരട്ടുപെട്ടപൊലീസ്ജാമ്യംഇല്ലാത്തവകുപ്പ്പ്രകാരംകേസ്എടുക്കുകയായിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും ജോർജിന്റെജാമ്യം നിഷേധിച്ചത്. കടുത്ത നിരീക്ഷണങ്ങളോടെയാണ്ജാമ്യംകൊടുക്കാതിരുന്നത്.

പ്രഥമ ദൃഷ്ട്യാ മതവിദ്വേഷത്തിനെതിരായ കുറ്റം നിലനിനിൽക്കും. പൊതുജനമധ്യത്തിൽമാപ്പ്പറഞ്ഞതുകൊണ്ട്തെറ്റിനെചെറുതായികാണാൻആവില്ല. വർഷങ്ങൾ ജനപ്രതിനിധിയായിരുന്ന ഒരാളുടെ പരാമർശങ്ങൾ സമൂഹത്തിൽനിലനിൽക്കും. ഭരണഘടനാ ആശയമായ മതേതരത്വത്തെ അപകടത്തിലാക്കുന്നതാണ്. കുറ്റക്കാർക്ക്പണംഅടച്ചുരക്ഷപെടാൻഅനുവദിക്കരുത്. ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷാവിധി ഉയർത്തുന്ന കാര്യംപാർലമെന്റ്കൂടിഇതിൽഇടപെടണം, എന്ന്ജസ്റ്റിസ്പിവികുഞ്ഞികൃഷ്ണൻപറഞ്ഞു. ജനുവരി 6ന് നടന്ന ജനം ടിവി'യില്‍ നടന്ന ചർച്ചയിലാണ്
ബിജെപിനേതാവായ വിദ്വേഷ പരാമർശംനടത്തിയത്. " ഇന്ത്യയിലെമുസ്ലിങ്ങൾഎല്ലാവരുംവർഗീയവാദികളാണ്. ആയിരകണക്കിന്ഹിന്ദുക്കളെയുംക്രിത്യാനികളെയുംകൊന്നൊടുക്കി,മുസ്ലിങ്ങകുഞ്ഞാലിക്കുട്ടി,കെ.ടി ജലീൽ, എസ്‍ഡിപിഐ ജമാഅത്തെ ഇസ്ലാമിഉൾപ്പടെയുള്ളവർപാലക്കാട്ബിജെപിയെതോൽപ്പിക്കാൻശ്രമിക്കുന്നു.ഈരാറ്റുപേട്ടയിൽമുസ്ലിംവർഗ്ഗിയതപറഞ്ഞാണ്തന്നെതോൽപ്പിച്ചതെന്നുപിസിജോർജ്ചർച്ചയിൽപറഞ്ഞു. 

pc george kerala hate speech