/kalakaumudi/media/media_files/2024/11/27/aTC4VMj43mZTu4P9i2sb.jpg)
കൊച്ചി: ഹേമകമ്മറ്റിയ്ക്ക്മുൻപിൽപരാതിനൽകിയവർക്ക്ഭീഷണിസന്ദേശങ്ങൾലഭിക്കുന്നതായിഡബ്ല്യൂസിസി. പരാതിക്കാർനേരിടുന്നആക്ഷേപങ്ങളുംഅധിക്ഷേപങ്ങളുംഅറിയിക്കാൻനോഡൽഓഫീസറെനിയമിക്കാൻഎസ്ഐടിക്ക്നിർദേശംനൽകിഹൈക്കോടതി.ഹേമകമ്മറ്റി റിപ്പോർട്ടുമായിബന്ധപ്പെട്ടഹർജികൾപരിഗണിക്കുന്നബഞ്ചിനുമുൻപിൽഡബ്ല്യൂസിസിനിർണായകവിവരങ്ങളാണ്കൈമാറിയിട്ടുള്ളത്.
ഹേമകമ്മറ്റിയ്ക്ക്മുൻപിൽപരാതിനൽകിയവർക്ക്ഭീഷണിസന്ദേശങ്ങൾലഭിക്കുന്നുവെന്നുംഅവരെഅധിക്ഷേപിക്കുന്നതുംപൊതുമധ്യത്തിൽഅപമാനിക്കുന്നതുമായപ്രസ്താവനകളുംപലരുംനടത്തുന്നതായുംഡബ്ല്യൂസിസികോടതിയെഅറിയിച്ചസാഹചര്യത്തിലാണ്നോഡൽഓഫീസറെനിയമിക്കാൻകോടതിനിർദ്ദേശംനൽകിയത്.നോഡൽഓഫീസറെനിയമിച്ചകാര്യങ്ങൾപരസ്യമാക്കണമെന്നുംആർക്കെങ്കിലുംഇത്തരത്തിൽഅധിക്ഷേപങ്ങളോആക്ഷേപങ്ങളോഉണ്ടെങ്കിൽനോഡൽഓഫീസറെഅറിയിക്കണമെന്നുംകോടതി.
സിനിമാനയംരൂപീകരിക്കുന്നതിന്മുന്നോടിയായിജനുവരിയിൽകോൺക്ലേവ്നടത്തുമെന്നുംഈകോൺക്ലേവിൽഷാജിഎൻകരുണൻസമിതിയുടെറിപ്പോർട്ട്സമർപ്പിക്കുമെന്നുംസർക്കാർ. അതിനുശേഷമായിരിക്കുംസിനിമനയരൂപീകരണമെന്നുംസർക്കാർകോടതിയെഅറിയിച്ചു.