കൊച്ചി: എഡിഎംനവീൻബാബുവിന്റെമരണത്തിൽഇപ്പോൾനടക്കുന്നഅന്വേഷണം തൃപ്തികരമല്ലാത്തതിനാൽസിബിഐഅന്വേഷണംആവശ്യപ്പെട്ട്അദ്ദേഹത്തിന്റെഭാര്യസമർപ്പിച്ചഹർജിപരിഗണിച്ച്കോടതി.ജസ്റ്റിസ്ബെച്ചുകുര്യൻതോമസ്അധ്യക്ഷനായസിംഗിൾബഞ്ചാണ്ഹർജിപരിഗണിക്കുന്നതു.കേസ്ഡയറിഹാജരാക്കാൻഅന്വേഷണസംഘത്തോടുംഅന്വേഷണവുമായിബന്ധപ്പെട്ട്സത്യവാങ്മൂലംസമർപ്പിക്കാൻഅന്വേഷണ സംഘംതലവനോടുംആവശ്യപ്പെട്ട്കോടതി.
എഡിഎംനവീൻബാബുവിന്റെമരണംകൊലപാതകമാണെന്ന്ആരോപിക്കുന്നത്എന്തടിസ്ഥാനത്തിലാണ്, ഇതൊരുആത്മഹത്യാകേസ്അല്ലെകോടതിചോദിച്ചു.എസ്ഐടിയുടെഅന്വേഷണംപേരിനുമാത്രമാണെന്നുംതങ്ങൾക്ക്അതിൽതൃപ്തിയില്ലെന്നുംപ്രതിതന്നെകെട്ടിച്ചമച്ചതെളുവുകൾസൃഷ്ടിക്കുകയാണെന്നുംനവീൻബാബുവിന്റെഭാര്യമഞ്ജുഷമറുപടിനൽകി.
ഈഅന്വേഷണസംഘത്തെകൊണ്ട്കുറ്റപത്രംസമർപ്പിക്കാൻഅനുവദിക്കരുത്.അതിൽസത്യംഉണ്ടായിരിക്കില്ല.സത്യംകണ്ടെത്താൻമറ്റൊരുഏജൻസിയെവച്ച്അന്വേഷിക്കണമെന്നുംമഞ്ജുഷആവശ്യപ്പെട്ടു.ഈഹർജിയിൽസിബിഐയോടുംസർക്കാരിനോടുംനിലപാട്തേടിയഹൈക്കോടതിവിശദവാദത്തിനായികേസ്ഡിസംബർഎട്ടിലേക്ക്മാറ്റി.
ഒക്ടോബർ 14ന്കണ്ണൂർകലക്ടറേറ്റിൽനടന്നയാത്രയയപ്പുചടങ്ങിന്ശേഷംനവീൻബാബുവിനെആരൊക്കെസന്ദർശിച്ചെന്നുകണ്ടെത്തണമെന്ന്ഹർജിയിൽആവശ്യപ്പെടുന്നുനവീനെകൊലപ്പെടുത്തികെട്ടിത്തൂക്കാനുള്ളസാധ്യതതള്ളിക്കളയാനാകില്ല.നവീൻബാബുതാമസിച്ചക്വർട്ടേഴ്സിലേയുംറെയിൽവേസ്റ്റേഷനിലെയുംകലക്ടറേറ്റിലെയുംസിസിടിവിദൃശ്യങ്ങൾപരിശോധിക്കാൻഅന്വേഷണസംഘംഇതുവരെയുംതയ്യാറായിട്ടില്ല. പ്രതികളുടെരാഷ്ട്രീയസ്വാധീനവുംകേസ്അട്ടിമറിക്കപ്പെടാനുള്ളസാധ്യതയുംഹർജിയിൽചൂണ്ടിക്കാണിക്കുന്നുണ്ട്.