ഇന്ദുജയുടെ മരണം;ഭർത്താവിന്റേയും സുഹൃത്തിന്റെയും നിരന്തരം മാനസിക പീഡനത്തെ തുടർന്ന്

മരിക്കുന്നതിന് മൂന്നു ദിവസം മുൻപ് ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മർദിച്ചിരുന്നു. ഇതിന്റെ പാടുകളാണ് ഇന്ദുജയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.

author-image
Subi
New Update
indu

തിരുവനന്തപുരം:പാലോട്നവവധുഇന്ദുജആത്മഹത്യാചെയ്തകേസിൽഭർത്താവ്അഭിജിത്തുംസുഹൃത്ത്അജാസുംഅറസ്റ്റിൽ.ഇന്ദുജആത്മഹത്യാചെയ്യാൻകാരണംഇരുവരിൽനിന്നുംനേരിട്ടനിരന്തരശാരീരികമാനസികപീഡനങ്ങൾആണെന്ന്പോലീസ്.അറസ്റ്റ്ചെയ്തപ്രതികളെജുഡീഷ്യൽകസ്റ്റഡിയിൽറിമാൻഡ്ചെയ്തിട്ടുണ്ട്.

മരിക്കുന്നതിന്മൂന്നുദിവസംമുൻപ്ശംഖുമുഖത്തുവെച്ച്അജാസ്ഇന്ദുജയെമർദിച്ചിരുന്നു. ഇതിന്റെപാടുകളാണ്ഇന്ദുജയുടെശരീരത്തിൽഉണ്ടായിരുന്നത്.ആത്മഹത്യക്ക്തൊട്ടുമുൻപ്അജാസ്ഇന്ദുജയെവിളിച്ചുദേഷ്യപ്പെട്ടുതൊട്ടുപിന്നാലെയാണ്തൂങ്ങിമരണം. മരിക്കുന്നതിന്തൊട്ടുമുൻപ്ഇന്ദുജആരെയോവിളിച്ചിരുന്നുഎന്ന്അഭിജിത്തിന്റെഅമ്മുമ്മയുംവെളിപ്പെടുത്തിയിരുന്നു.ഒന്നാംപ്രതിയായഭർത്താവ്അഭിജിത്തിനെതിരെഭർതൃപീഡനം,ആത്മഹത്യാപ്രേരണ,ദേഹോപദ്രവം ഏൽപ്പിക്കഎന്നീകുറ്റങ്ങളാണ്ചുമത്തിയിരിക്കുന്നത്.അജാസിനെതിരെപട്ടികജാതിപീഡനം,മർദ്ദനം, ആത്മഹത്യാപ്രേരണഎന്നീവകുപ്പുകളാണ്ചുമത്തിയിട്ടുള്ളത്.

മൂന്നുമാസംമുൻപായിരുന്നുഇന്ദുജയുടെയുംഅഭിജിത്തിന്റെയുംവിവാഹം.ഇരുവീട്ടുകാരുടെയുംഎതിർപ്പിനെതുടർന്ന്അമ്പലത്തിൽപോയിതാലികെട്ടുകയായിരുന്നു.ഇതിനുശേഷംഇന്ദുജയ്ക്കുവീട്ടുകാരുമായിഒരുഅടുപ്പവുംഉണ്ടായിരുന്നില്ല.ഭർതൃവീട്ടിൽഇന്ദുജനിരന്തരപീഡനങ്ങൾ നേരിട്ടിരുന്നതായികുടുംബത്തിന്റെആരോപണം. അഭിജിത്തിന്റെവീട്ടിൽനിന്ന്നേരിട്ടമാനസികശാരീരികപീഡനങ്ങളെക്കുറിച്ചുകഴിഞ്ഞയാഴ്ച്ചഇന്ദുജഅച്ഛനെയുംസഹോദരനെയുംവിളിച്ചുറിയിച്ചിരുന്നു.

മകളുടെമരണത്തിൽദുരൂഹതയുണ്ടെന്നുകാട്ടിഇന്ദുജയുടെഅച്ഛൻപാലോട്പോലീസിൽപരാതിനൽകിയിരുന്നു.തുടർന്ന്ഇൻക്വസ്റ്റ്നടത്തുന്നവേളയിൽഅധികംപഴക്കംചെല്ലാത്തമുറിവുകൾകണ്ടെത്തുകയായിരുന്നു.ഇതിനെത്തുടർന്ന്അഭിജിത്തിനെകസ്റ്റഡിയിൽഎടുത്ത്ചോദ്യംചെയ്തപ്പോഴാണ്അജാസിനെക്കുറിച്ചുള്ളവിവരങ്ങൾലഭിച്ചത്.അജാസിനെകസ്റ്റഡിയിൽഎടുത്തുചോദ്യംചെയ്തുവരികയാണ്.അജാസിന്റെഫോൺപരിശോധിച്ചപ്പോൾഅഭിജിത്തുമായുള്ളചാറ്റ്പൂർണ്ണമായിനശിപ്പിച്ചതായികണ്ടെത്തി.കാട്ടാക്കടഡിവൈഎസ്പിയുടെനേതൃത്വത്തിൽഅന്വേഷണം പുരോഗമിക്കുകയാണ്.

domestic violence case