ചക്രകസേരയിൽ ഇരുന്ന് അക്ഷര വിപ്ലവം സൃഷ്ടിച്ച കെ ബി റാബിയ അന്തരിച്ചു

2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ച സാമൂഹിക പ്രവർത്തക കെ വി റാബിയ (59)അന്തരിച്ചു. ഒരു മാസത്തോളമായി കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏതാനും വർഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു

author-image
Rajesh T L
Updated On
New Update
wefasfas

2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ച സാമൂഹിക പ്രവർത്തക കെ വി റാബിയ (59)അന്തരിച്ചു. ഒരു മാസത്തോളമായി കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏതാനുംവർഷങ്ങളായിരോഗബാധിതയായികിടപ്പിലായിരുന്നു. തിരൂരങ്ങാടിവെള്ളിലക്കാടാണ്സ്വദേശം. പോളിയോ, അർബുദംതുടങ്ങിജീവിതത്തിൽനേരിടേണ്ടിവന്നനിരവധിപ്രതിസന്ധികൾക്കിടയിലുംചക്രക്കസേരയിൽഇരുന്ന്ഒരുനാടിനാകെഅക്ഷരവെളിച്ചംപകർന്നുകൊണ്ടാണ്റാബിയസാമൂഹികപ്രവർത്തനത്തിൽമാതൃകായായത്.

കുട്ടികാലത്ത് കിലോമീറ്ററുകൾ സ്കൂളിൽനടന്ന്പൊയ്ക്കൊണ്ടിരുന്നറാബിയയുടെകാലുകൾനിശ്ചലമായത് 14-ാം വയസ്സിപോളിയോബാധിച്ചാണ്. എന്നാൽതളരാൻറാബിയതയ്യാറായിരുന്നില്ല. ബന്ധുവിൻ് സഹായത്തോടെ സൈക്കിളി സ്കൂളിലെത്തിപഠനം തുടർന്നു. എസ്എസ്എൽസി കഴിഞ്ഞ് തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ ചേർന്നെങ്കിലുംഅതിന്സാധിക്കാതെവന്നതോടെയാണ് വീട്ടിലിരുന്ന് പഠനം തുടരാൻ തീരുമാനിച്ചത്. കൂട്ടത്തിൽകുട്ടികൾക്ക്ട്യൂഷൻഎടുക്കുകയുംചെയ്തു.

സമ്പൂർണ്ണസാക്ഷരതായജ്ഞത്തിന്റെ താൽക്കാലിക ഇൻസ്‌ട്രക്ടറായി നിയമിക്കപ്പെട്ടപിന്നീട്നിരക്ഷകർക്ക്അറിവ്പകർന്നുകൊടുക്കാൻമുന്നിൽതന്നെനിന്ന്പ്രവർത്തിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വെള്ളിലക്കാട്ടിലെ സ്ത്രീകൾക്കായി ചെറുകിട ഉൽപ്പാദന യൂണിറ്റ്. വനിതാ ലൈബ്രറി, യൂത്ത് ക്ലബ് എന്നിവ സ്ഥാപിക്കുന്നതിന്നേതൃത്വംനൽകിയആളാണ്റാബിയ. വികലാംഗരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചലനം സംഘടനയുണ്ടാക്കി.

ജീവിത്തത്തിൽനിന്നുപിറകെഒന്നായിവെല്ലുവിളികൾറാബിയയെപിന്തുടർന്നുകൊണ്ടിരുന്നു. 2000ൽ അർബുദം ബാധിച്ചു. അടിപതറാതെകീമോചെയ്ത്ജോലിയിൽതിരിച്ചെത്തിയറാബിയനേരിട്ടഒടുവിലത്തെതിരിച്ചടിആയിരുന്നു 38 ആംവയസ്സിലെവീഴ്ച. അസഹനീയമായശരീരവേദനയാണ്മരണംവരെയുംഅവർനേരിട്ടത്.

കുളിമുറിയുടെ തറയിൽ തെന്നിവീണ് നട്ടെല്ല് തകർന്ന് കഴുത്തിനു താഴെ ഭാഗികമായി തളർന്ന നിലയിലായിരുന്നു. തളർന്നുകിടക്കുമ്പോൾഎഴുതിയ 'നിശബ്ദ നൊമ്പരങ്ങൾ' ,ആത്മകഥ "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് ഉൾപ്പടെനാല്പുസ്തകങ്ങളുടെറോയൽറ്റിയിൽനിന്നാണ്റാബിയചികിത്സക്കുള്ളപണംകണ്ടെത്തിയിരുന്നത്. നാഷണൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, യുഎൻ ഇൻറർനാഷണൽ അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, വനി താരത്നം അവാർഡ് തുടങ്ങി ഇരുപതോളം അവാർഡും നേടിയിട്ടുണ്ട്.

kerala