/kalakaumudi/media/media_files/2024/11/23/rBL19uWqdg526DWtcFJI.jpeg)
പാലക്കാട്:കേരളംഉറ്റുനോക്കികൊണ്ടിരുന്നഉപതെരഞ്ഞെടുപ്പിന്റെഫലം പുറത്തുവന്നിരിക്കുന്നു.വയനാട്മണ്ഡലത്തിൽപ്രിയങ്ക വൻ ഭൂരിപക്ഷത്തോടെഏകദേശംഅഞ്ചുലക്ഷത്തിലധികംവോട്ടുകൾനേടി. രാഹുൽഗാന്ധിനേടിയഭൂരിപക്ഷത്തേക്കാൾമികച്ചഭൂരിപക്ഷംനേടിയാണ്മണ്ഡലംനിലനിർത്തിയത്.
ഷാഫിപറമ്പിലിന്റെപിൻഗാമിയായിഎത്തിയരാഹുൽമാങ്കുട്ടത്തിൽപ്രതീക്ഷിക്കാത്തവിജയമാണ്കാഴ്ചവച്ചിരിക്കുന്നത് . മണ്ഡലത്തിൽയുഡിഫിനുലഭിച്ചഏറ്റവുംവലിയഭൂരിപക്ഷമാണിത്. പലപ്പോഴുംയുഡിഫുംബിജെപിയുംഇഞ്ചോടിഞ്ചുപോരാടിയെങ്കിലും 11ആംറൌണ്ട്എണ്ണിത്തുടങ്ങിയപ്പോഴേക്കുംവ്യക്തമായലീഡ്നേടിമുന്നേറുകയായിരുന്നു. എൽഡിഫിന്റെസ്ഥാനാർഥിഒരുഘട്ടത്തിലുംമുൻപോട്ടുവന്നില്ലപാർട്ടിക്ക്സ്വാധീനമുള്ളമണ്ഡലങ്ങളിൽപോലുംശക്തമായഎതിരാളിയാവാൻകഴിയാതെമൂന്നാംസ്ഥാനത്തേക്ക്പിന്തള്ളപ്പെട്ടു.
ഭരണവിരുദ്ധവികാരങ്ങൾഒന്നുംതന്നെനിലനിൽക്കുന്നില്ലഎന്ന്തെളിയിക്കാൻഎൽഡിഫിന്ചേലക്കരമണ്ഡലത്തിലൂടെകഴിഞ്ഞു. വോട്ടെണ്ണലിന്റെഒരുഘട്ടത്തിലുംപുറകിൽപോകാതെആദ്യംതന്നെചിത്രംതെളിഞ്ഞമണ്ഡലമാണ്ചേലക്കര. എന്നെസ്നേഹിക്കുന്നവർഎൽഡിഫിന്വോട്ടുകൊടുക്കണംയുആർപ്രദീപിന്വോട്ടുകൊടുക്കണംഎന്നരാധകൃഷ്ണന്റെവാക്കുകളെജനംഅംഗീകരിച്ചുഇല്ലെങ്കിൽജനങ്ങൾരാധാകൃഷ്ണനെസ്നേഹിക്കുന്നുഎന്നതിന്റെതെളിവായിരുന്നുഅവിടുത്തെഫലം. ഒരുഘട്ടത്തിലുംരമ്യഹരിദാസിന്മുൻപോട്ട്കടന്നുവരാൻകഴിഞ്ഞില്ല.