കൊല്ലം : ഇന്നലെഉച്ചയ്ക്ക്കാണാതായപതിമൂന്നുകാരിയെതിരൂരിൽകണ്ടെത്തി. കൊല്ലംകുന്നിക്കോട്നിന്നാണ്കുട്ടിയെകാണാതായത്. പെൺകുട്ടിതിരൂരിൽനിന്ന്രാവിലെവീട്ടിലേക്ക്വിളിക്കുകയായിരുന്നു. തിരൂരിൽകുട്ടിയുടെസഹോദരൻപഠിക്കുന്നുണ്ട്അതിനാൽആണ്കുട്ടിഅവിടേക്കുപോയത്എന്ന്മാതാപിതാക്കൾപറഞ്ഞു.
ട്രെയിനിൽഒപ്പംയാത്രചെയ്തസ്ത്രീയുടെഫോൺവാങ്ങിയാണ്കുട്ടി വീട്ടിലേക്ക്വിളിച്ചത്. കുട്ടി കുട്ടി സുരക്ഷിതയായിതിരൂർഉണ്ടെന്ന്പൊലീസ്അറിയിച്ചു. നിലവിൽആർപിഎഫ്ആണ്കുട്ടിയുടെകൂടെഉള്ളത്.
കുട്ടിയെവീട്ടിൽഎത്തിക്കാൻഉള്ളശ്രമംതുടരുന്നു. ഇന്നലെഉച്ചയ്ക്ക്രണ്ടുമണിയോടെയാണ്കുട്ടിയെകാണാതാകുന്നത്. അമ്മശകാരിച്ചതിനെ തുടർന്ന്കുട്ടിവീട്ടിൽനിന്ന്ഇറങ്ങിപോകുകയായിരുന്നു.വൈകുന്നേരം 6 മണിയോടെമാതാപിതാക്കൾകുട്ടിയെകാണാനില്ലഎന്ന്പരാതിനൽകുന്നത്.