തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോര് അസാധാരണ തലത്തിൽഎത്തിയിരിക്കുന്നു. അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച് സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത്. ഏഴ് കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറി വിശദീകരണം നല്കണംഎന്നാവശ്യപ്പെട്ടാണ് പ്രശാന്ത് കത്തു നല്‍കിയത്.കത്തിന്മറുപടിതന്നാലേ ചാര്‍ജ് മെമ്മോക്ക്മറുപടിനല്കൂഎന്നാണ്പ്രശാന്തിന്റെനിലപാട്.
അഡീഷണൽചീഫ്സെക്രട്ടറിജയതിലകിനെയുംവ്യവസായവകുപ്പ്ഡയറക്ടർആയിരുന്നകെഗോപാലകൃഷ്ണനെയുംഫേസ്ബുക്കിലൂടെഅപകീർത്തിപ്പെടുത്തിയതിനാണ്പ്രശാന്തിനെസസ്പെൻഡ്ചെയ്തത്. തൊട്ടുപിന്നാലെചീഫ്സെക്രട്ടറിഅയച്ചചാർജ്മെമ്മോയ്ക്കാണ്പ്രശാന്ത്വിശദീകരണംചോദിച്ചിരിക്കുന്നത്.
തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥരായ ജയതിലകും ഗോപാലകൃഷ്ണനും ആർക്കും പരാതി നല്‍കിയിട്ടില്ല. പരാതിക്കാരന്‍ ഇല്ലാതെ സ്വന്തം നിലയ്ക്ക് മെമ്മോ നല്‍കിയത് എന്തിന്?. സസ്‌പെന്‍ഷന് മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്തിന്?. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ശേഖരിച്ചത് ആരാണ്?. ഇത് എടുത്തത് ഏത് അക്കൗണ്ടില്‍ നിന്നാണ്?. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാജമാണോ എന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ എന്നും പ്രശാന്ത് കത്തില്‍ ചോദിക്കുന്നു.
കഴിഞ്ഞ 16 നാണ്എൻപ്രശാന്ത്ചീഫ്സെക്രട്ടറിയോട്വിശദീകരണംആവശ്യപ്പെട്ടതെങ്കിലുംഇതുവരെമറുപടിഒന്നുംനൽകിയിട്ടില്ല.ചാർജ് മെമ്മോയ്ക്ക്മറുപടിയായിചിഫ്സെക്രട്ടറിയോട്തിരിച്ച്ഒരുഉദ്യോഗസ്ഥൻവിശദീകരണംതേടുന്നത്അസാധാരണനടപടിയാണ്. ഇതിൽകൂടുതൽരോക്ഷത്തിലാണ്സർക്കാർ.