
പത്തനംതിട്ട: ചുട്ടിപ്പാറഎസ്എംഇകോളേജിലെഅവസാനവർഷനേഴ്സിങ്വിദ്യാർത്ഥിനിഅമ്മുസജീവിന്റെമരണത്തിൽമൂന്നുസഹപാഠികൾഅറസ്റ്റിൽ. പത്തനാപുരംകുണ്ടയംസ്വദേശിഅലീനദിലീപ്, ചങ്ങനാശ്ശേരിസ്വദേശിഎടിഅക്ഷിത, കോട്ടയംഅയർക്കുന്നംസ്വദേശിഅഞ്ജനമധുഎന്നിവരെയാണ്ആത്മഹത്യാപ്രേരണാക്കുറ്റംചുമത്തിഅറസ്റ്റ്ചെയ്തിരിക്കുന്നത്.ഇവരുടെനിരന്തരമായമാനസികപീഡനമാണ്അമ്മുവിൻറെമരണത്തിനുകാരണമെന്ന്കുടുംബംമൊഴിനല്കിയിരുന്നു.
ഇക്കഴിഞ്ഞവെള്ളിയാഴ്ചയാണ് തിരുവനന്തപുരംസ്വദേശിഅമ്മുസജീവ്ഹോസ്റ്റൽകെട്ടിടത്തിന്റെമുകളിൽനിന്ന്വീണുമരിക്കുന്നത്. അപകടംനടന്നനാൾ മുതൽ ഗുരുതരആരോപണങ്ങളാണ്കോളേജ്അധികൃതരുടെമേൽഅമ്മുവിൻറെകുടുംബംഉന്നയിക്കുന്നത്. അമ്മുകോളേജിൽനേരിട്ടമാനസികശാരീരികപീഡനങ്ങളിൽഒന്നുംതന്നെകോളേജ് അധികൃതർകാര്യമായഇടപെടൽനടത്തിയില്ലെന്നുംകുടുംബം.
അമ്മുവിൻറെമരണശേഷംഫോൺതന്റെകയ്യിൽകിട്ടുമ്പോൾലോക്ക്അഴിച്ചനിലയിലായിരുന്നുവെന്നുംതന്റെസഹോദരി എഴുതിയതാണെന്നു പറയുന്ന " ഐക്വിറ്റ് " ന്റെകയ്യക്ഷരംഅമ്മുവിന്റെതല്ലെന്നുംസഹോദരൻ. കോളേജ്അധികൃതരുടെഎല്ലാനിലപാടുകളുംതള്ളിയകുടുംബംഅമ്മുവിൻറെമരണത്തിലെദുരൂഹതനീക്കാൻഉന്നതതലഅന്വേഷണംആവശ്യപ്പെട്ട്സർക്കാരിനെ സമീപിക്കാനിരിക്കയാണ്.