എഴുത്തിന്റെ ലോകത്തുനിന്നും മടങ്ങുമ്പോൾ; അതുല്യ സാഹിത്യകാരന് ആദരമർപ്പിച്ച് പ്രമുഖർ

കോടിക്കണക്കിനു മനുഷ്യർക്കു നാഥനില്ലാതായി ഭാഷ മരിച്ചാലും നിലനിൽക്കുന്ന അമരനാണ് എംടിയെന്നും ലീലാകൃഷ്‌ണൻ പറഞ്ഞു.

author-image
Subi
New Update
t

കണ്ണൂര്‍: എംടിയുടെനഷ്ടംഎളുപ്പത്തിലൊന്നുംനികത്താനാവില്ലെന്നുംവേദനയുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭന്‍ അനുസ്മരിച്ചു. എംടിയുമായി 1950 മുതലുള്ള പരിചയമാണെന്നും സമ്മിശ്രമായ ധാരാളം അനുഭവങ്ങളുണ്ടെന്നും അദ്ദേഹംപറഞ്ഞു.

എനിക്ക് പോകാനോഅദ്ദേഹത്തെ കാണാനോ കഴിഞ്ഞിട്ടില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലാണ് പോകാന്‍ കഴിയാതെയിരുന്നത്. വീഴ്ച്ചയെതുടർന്നുള്ളആരോഗ്യപ്രശനങ്ങളുംഉണ്ട്. എംടിയെ ഏറ്റവും ഒടുവില്‍ കണ്ടത് രണ്ട് കൊല്ലം മുന്‍പാണ്. അദ്ദേഹത്തിന്റെ അന്ത്യം ഇത്ര വേഗത്തില്‍ വരുമെന്ന് വിചാരിച്ചില്ല.

എന്നെപ്പോലെയല്ല എംടി.ഞാൻചെറിയമേഖലയിൽഒതുങ്ങികൂടിയആളാണ്. എം ടി പല മേഖലകളിലും കൈവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലോകം വിശാലമാണ്. ഈ നഷ്ടം മലയാള സാഹിത്യത്തില്‍ എളുപ്പത്തിലൊന്നും നികത്താനാവില്ലെന്നും അദ്ദേഹത്തിന്റെവിയോഗം തീരാനഷ്ടമാണെന്നും ടി പത്മനാഭന്‍ അനുസ്മരിച്ചു.

മറ്റ്സഹോദരതുല്യനാണെന്നുംകേരളത്തിലെനവരത്നങ്ങളിൽഒന്നായിരുന്നുഅദ്ദേഹമെന്നുംകാനായികുഞ്ഞിരാമൻഅനുസ്മരിച്ചു.അവസാനമായിഎനിക്ക്പ്രഖ്യാപിച്ചബഷീർഅവാർഡ്എംടിയുടെകയ്യിൽനിന്നായിരുന്നുവാങ്ങേണ്ടിയിരുന്നത്.അതിനുകഴിഞ്ഞില്ലഅന്ന്പോകാൻപറ്റാഞ്ഞതിൽഅതിയായദുഃഖമുണ്ടെന്നുംഅദ്ദേഹംപറഞ്ഞു.

കേരളത്തിന്നികത്താൻകഴിയാത്തനഷ്ട്ടമാണ്എംടിയുടെവിയോഗത്തിലൂടെഉണ്ടായിരുന്നതെന്ന്പൊതുമരാമത്തുമന്ത്രിമുഹമ്മദ്റിയാസ്അനുസ്മരിച്ചു.അദ്ദേഹത്തെ കാണുമ്പോഴെല്ലാംകൂടല്ലൂരിലെവീട്ടിലെവിശേഷണങ്ങൾപങ്കു വച്ചിരുന്നു.മതനിരപേക്ഷതയ്ക്കായിസദാസമയവുംനിലകൊണ്ടഅദ്ദേഹംവൈക്കംമുഹമ്മദ്ബഷീറിന്ഒരുസ്മാരകംഇല്ലാത്തതിനെപറ്റിപറഞ്ഞിരുന്നു.ഔദ്യോഗികബഹുമാനത്തോടെഅദ്ദേഹത്തിന്റെസംസ്കാരംനടത്തുന്നതിനായിവീട്ടുകാരുമായിചർച്ചകൾനടുത്തുകയാണെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു.

കോടിക്കണക്കിനുമനുഷ്യർക്കുനാഥനില്ലാതായെന്നുഎഴുത്തുകാരൻആലങ്കോട്ലീലാകൃഷ്‌ണൻഅനുസ്മരിച്ചു. മലയാളഭാഷയെലോകോത്തരഭാഷയാക്കാൻയത്നിച്ചു.ഒറ്റയ്ക്ക്പോരാടിയമനുഷ്യനാണ്എംടി. ഭാഷമരിച്ചാലുംനിലനിൽക്കുന്നഅമരനാണ്എംടിയെന്നുംലീലാകൃഷ്‌ണൻപറഞ്ഞു.

T pathnabhan muhammad riyas