/kalakaumudi/media/media_files/2024/11/23/rBL19uWqdg526DWtcFJI.jpeg)
പാലക്കാട്: പാലക്കാട്നിയമസഭാഉപതെരഞ്ഞെടുപ്പിന്റെവോട്ടെണ്ണൽപുരോഗമിക്കുമ്പോൾശക്തമായമുന്നേറ്റംനടത്തിരാഹുൽമാങ്കൂട്ടത്തിൽബിജെപിയുടെശക്തികേന്ദ്രമായപാലക്കാട്മണ്ഡലത്തിൽഇഞ്ചോടിഞ്ച്പോരാട്ടമാണ്യൂഡിഫുംബിജെപിയുംകാഴ്ചവയ്ക്കുന്നത്. വോട്ടെണ്ണലിന്റെആദ്യഘട്ടത്തിൽതൽവോട്ടെണ്ണിയപ്പോൾശക്തമായമുന്നേറ്റംനടത്തിയെങ്കിലുംതുടർന്നുള്ളറൗണ്ടുകളിൽഅട്ടിമറിമുന്നേറ്റവുമായിരാഹുൽമാങ്കൂട്ടത്തിൽമുന്നേറുകയാണ്.
ഈഉപതെരഞ്ഞെടുപ്പിൽമറ്റ്രണ്ട്മണ്ഡലങ്ങളെയുംഅപേക്ഷിച്ച്എല്ലാവരുംഉറ്റുനോക്കികൊണ്ടിരിക്കുന്നമണ്ഡലമാണ്പാലക്കാട്. സ്ഥാനാർഥി നിർണയംമുതൽവാർത്തകളിൽഇടംപിടിച്ചമണ്ഡലമാണ്പാലക്കാട്. ആദ്യമായിഒരുബിജെപിഭരണംനിലവിൽ വന്ന നഗരസഭയാണ്പാലക്കാട്.സന്ദീപ്വാര്യരുടെപാർട്ടിമാറ്റംഇവിടെസ്വാധീനംചെലുത്തിയെന്നുവേണംപറയാൻ. രാഹുലിന്റെകന്നിതിരഞ്ഞെടുപ്പ്മത്സരമാണിത്. ഷാഫിപറമ്പിലിന്റെപിൻഗാമിയായിഎത്തിയരാഹുൽമാങ്കൂട്ടത്തിൽമികച്ചവിജയംനേടുമെന്നാണ് പ്രതീക്ഷ. എന്നാൽരാഹുലിന്റെസ്ഥാനാർത്ഥിത്വത്തെമുതിർന്നകോൺഗ്രസ്നേതാക്കൾപലരുംഎതിർത്തിരുന്നു. ഇത്തതിനെതുടർന്ന്ഇടതുമുന്നണിയിലേക്ക്എത്തിയമുൻകോൺഗ്രസ്അംഗമായിരുന്നപിസരിനുഒരുഘട്ടത്തിലുംമുന്നേറേൻകഴിഞ്ഞിട്ടില്ല.
പാലക്കാട്എംഎൽഎഷാഫിപറമ്പിൽവടകരയിൽനിന്നുംലോക്സഭയിലേക്ക്തിരഞ്ഞെടുക്കപ്പെട്ടതിനെതുടർന്നാണ്ഉപതെരഞ്ഞെടുപ്പ്വേണ്ടിവന്നത്. നേമത്തിനുശേഷംകേരളത്തിൽഒരുസീറ്റ്പിടിക്കാൻബിജെപിക്ക്ആയിട്ടില്ലഅതുകൊണ്ട്തന്നെപാലക്കാട്മാറ്റങ്ങൾഉണ്ടാകുമെന്നാണ്ബിജെപിയുംപ്രതീക്ഷിക്കുന്നത്.