/kalakaumudi/media/media_files/2024/11/27/b7H2u0oue8qvdUKVuY9p.jpg)
കോഴിക്കോട്:പന്തീരാങ്കാവ്പീഡനകേസിൽവെളിപ്പെടുത്തലികളുമായിയുവതിയുടെപിതാവ്. പരാതിയിൽഉറച്ചുനിൽക്കുന്നു. വീട്ടിൽവെച്ചുംആംബുലൻസിൽവച്ചുംയുവതിയെമർദിച്ചുവെന്നുംമകൾനേരിട്ടത്ക്രൂരമായപീഡനങ്ങൾആണെന്നുംപിതാവ്മാധ്യമങ്ങളോട്പറഞ്ഞു.
ആംബുലൻസിൽസ്‌ട്രെച്ചറിൽബെൽറ്റിട്ട്കിടന്നഅവളെമർദിച്ചുഅങ്ങനെയൊക്കെഒരാളെമർദിക്കുമോഅങ്ങനെസ്വപ്നത്തിൽപോലുംകരുതാത്തകാര്യമല്ലേഅവൻഒരുപാട്മദ്യപിച്ചിട്ടുണ്ടായിരുന്നുപോലീസ്പറഞ്ഞുഅവൻഒരുസ്ഥിരംമദ്യപാനിയാണ്ഒരുഫ്രോഡാണ്.ഇനിഅവനൊപ്പംജീവിക്കാൻതാത്പര്യമില്ലെന്ന്മകൾതീർത്തുപറഞ്ഞിട്ടുണ്ട്അതാണ്ഞങ്ങൾ ആഗ്രഹിക്കുന്നതെന്നുംയുവതിയുടെപിതാവ്.
ആദ്യംപ്രശ്നങ്ങൾഉണ്ടായപ്പോൾമകളെഎന്തെല്ലാമോപറഞ്ഞ്മനസ്സുമാറ്റിയാണ്മൊഴി മാറ്റിപ്പിച്ചത്.അവൾഅവിടെനേരിട്ടത്ക്രൂരമായപീഡനങ്ങളാണ്ഇനിഈകേസിൽഒരുട്വിസ്റ്റ്ഉണ്ടാകില്ലഅവൾഎല്ലാംമനസ്സിലാക്കിയിട്ടുണ്ട്എന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു.
ഒന്നരമാസംമുൻപാണ്ആദ്യഗാർഹികപീഡനകേസ്ഹൈക്കോടതിറദ്ധാക്കിയത്. തുടർന്നാണ്പന്തീരാങ്കാവിലെരാഹുലിന്റെവീട്ടിൽതാമസംആരംഭിച്ചത്. എന്നാൽകഴിഞ്ഞദിവസംരാഹുലിന്റെമർദ്ദനത്തിൽപരിക്കേറ്റയുവതിയെവീണ്ടുംആശുപത്രിയിൽപ്രവേശിപ്പിച്ചിരുന്നു. ആദ്യംപരാതിയില്ലെന്ന്പറഞ്ഞയുവതിപിന്നീട്മാതാപിതാക്കൾക്ക്ഒപ്പംഎത്തിയാണ്പന്തീരാങ്കാവ്പോലീസിൽപരാതിഎഴുതിനൽകിയത്.
മീൻകറിക്ക്പുളിയില്ലെന്ന്പറഞ്ഞ്ഞായറഴ്ച്ചയാണ്ആദ്യംമർദിച്ചതെന്നുംതിങ്കളാഴ്ചവീണ്ടുംമർദിച്ചുവെന്നുംആരോപണം.ഇതിനുമുൻപ്യുവതിയുടെഅമ്മവിളിച്ചതിന്റെപേരിൽമർദിച്ചുവെന്നുംപരാതി.പരാതിയെതുടർന്ന്കസ്റ്റഡിയിൽഎടുത്തരാഹുലിനെകോഴിക്കോട്ജുഡീഷ്യൽഫസ്റ്റ്ക്ലാസ്മജിസ്‌ട്രേറ്റ്കോടതി 14 ദിവസത്തേക്ക്റിമാൻഡ്ചെയ്തു.കേസ്നവംബർ 29ന്കോടതിപരിഗണിക്കും.