/kalakaumudi/media/media_files/2024/11/26/uR4qe2wWku7vzvq3bHxf.jpg)
കോഴിക്കോട്:കേരളത്തിൽവലിയചർച്ചകൾക്കിടയാക്കിയപന്തീരങ്കാവ്ഗാർഹികപീഡനകേസിലെയുവതിയെവീണ്ടുംഗുരുതരപരുക്കുകളോടെആശുപത്രിയിൽപ്രവേശിപ്പിച്ചു. കഴിഞ്ഞദിവസംരാത്രിയിൽഭർത്താവ്രാഹുലാണ്ആംബുലൻസിൽആശുപത്രിയിൽഎത്തിച്ചത്.എന്നാൽആശുപത്രിയിൽനിന്നുപിന്നീട്രാഹുൽകടന്നുകളഞ്ഞു.
രാഹുൽതന്നെവീട്ടിൽവച്ചുംആശുപത്രിയിലേക്ക്വരുംവഴിആംബുലൻസിൽവച്ചുംമർദിച്ചതായിയുവതി.തലയ്ക്കുംകണ്ണിനുംചുണ്ടിലുംമുറിവേറ്റതായുംയുവതിപൊലീസിന്മൊഴിനൽകി.തനിക്കുപരാതിയില്ലെന്നുംഅച്ഛനുംഅമ്മയുംവന്നാൽപോകാൻഅനുവദിക്കണമെന്നുംഇവർപൊലീസിന്എഴുതിനൽകി
ഈവർഷംമെയ്അഞ്ചിനായിരുന്നുഗുരുവായൂരിൽവച്ച്യുവതിയുടെയുംരാഹുലിന്റെയുംവിവാഹം.വിവാഹശേഷംയുവതിയെകാണാൻവീട്ടിലെത്തിയ മാതാപിതാക്കളാണ്യുവതിക്കേറ്റക്രൂരമായഗാർഹികപീഡനത്തിൽആദ്യമായിപരാതിനൽകുന്നത്. അന്വേഷണത്തിനിടയിൽവിദേശത്തേക്ക്രക്ഷപെട്ടപ്രതിയെപിന്നീട്അറസ്റ്റ്ചെയ്തിരുന്നു .ഈകേസ്കോടതിയുടെപരിഗണനയിൽഇരിക്കുമ്പോൾഭർത്താവിന്അനുകൂലമായിയുവതിമൊഴിനല്കിയതിനാൽഹൈക്കോടതികേസ്റദാക്കിയിരുന്നു.
യുവതിയുടെപരാതിയിൽകസ്റ്റഡിയിൽഎടുത്തപ്രതിഇപ്പോൾകരുതൽതടങ്കലിലാണ്. കോഴിക്കോട്മെഡിക്കൽകോളേജിൽചികത്സയിലുള്ളയുവതിതന്റെസർട്ടിഫിക്കറ്റ്എടുക്കാൻപോലീസിനോട്സഹായംഅഭ്യർത്ഥിച്ചിട്ടുണ്ട്സംഭവത്തിൽഫറോക്അസിസ്റ്റന്റ്കമ്മീഷണർഎംഎസിദ്ധിഖ്അന്വേഷണംആരംഭിച്ചു.