ഡ്രൈ ഡേയിലും സ്റ്റാർ ഹോട്ടലുകളിൽ മദ്യം വിളമ്പാൻ അനുമതി, സ്റ്റാർ ഹോട്ടലിന് പ്രേത്യക ലൈസെൻസ്

ഹോട്ടലിൽ നടത്തുന്ന പാർട്ടികൾ, സമ്മേളന പരിപാടികൾ എന്നിവയുമായി ബന്ധപെട്ടു ലൈസെൻസ് എടുക്കാം. 50,000 രൂപ ഫീസ് അടയ്ക്കണം. ടൂറിസം മേഖലയുടെ ദീർഘകാല ആവശ്യമാണ് മദ്യനയത്തിൽ ഉൾപ്പെടുത്തിയത്.

author-image
Anitha
New Update
hrewh

തിരുന്തപുരം : ഡ്രൈഡേകളിൽപ്രേത്യകഫീസ്ഈടാക്കിമദ്യംവിളമ്പാൻസ്റ്റാർ ഹോട്ടലുകൾക്ക്അനുമതിനൽകുന്നതിന്പുതിയമദ്യനയത്തിൽവ്യവസ്ഥ. ഹോട്ടലിൽനടത്തുന്നപാർട്ടികൾ, സമ്മേളനപരിപാടികൾഎന്നിവയുമായിബന്ധപെട്ടുലൈസെൻസ്എടുക്കാം. 50,000 രൂപഫീസ്അടയ്ക്കണം. ടൂറിസം മേഖലയുടെ ദീർഘകാലആവശ്യമാണ്മദ്യനയത്തിൽഉൾപ്പെടുത്തിയത്. എന്നാൽഒന്നാംതിയ്യതിയിലെഡ്രൈഡേപൂർണമായിഎടുത്തു കളയണമെന്നആവശ്യംഅംഗീകരിച്ചില്ല. 2024-25 സാമ്പത്തികവർഷത്തേക്കുള്ളമദ്യനയത്തിന്മന്ത്രിസഭഅംഗീകാരംനൽകി.

ത്രീസ്റ്റാർ ക്ലാസ്സിഫിക്കേഷനോഅതിനുമുകളിലോഉള്ള ഹോട്ടലുകൾക്ക്മാത്രമാണ്പ്രേത്യകലൈസെൻസ്അനുവദിക്കുക. നിലവിൽബാർലൈസെൻസ്ഇല്ലാത്തഹോട്ടലുകൾക്ക് ആവശ്യത്തിനായിഒറ്റദിവസത്തേക്ക്ലൈസെൻസ്എടുക്കാം. ഇന്ത്യൻരജിസ്റ്റർഓഫ്ഷിപ്പിംഗ് ക്ലാസ്സിഫിക്കേഷനിലുള്ളഉൾപ്പെട്ടടൂറിസംകപ്പലുകൾക്കുള്ളമദ്യംവിളമ്പാനുള്ളലൈസെൻസ്വാർഷികഅടിസ്ഥാനത്തിൽനൽകും. കൊച്ചി കേന്ദ്രികരിച്ചുള്ളപത്തോളംകപ്പലുകൾക്ക്പ്രയോജനംലഭിക്കും. ഹോട്ടലുകൾക്ക്ഗുണകരമായനിർദേശങ്ങൾപുതിയമദ്യനയത്തിൽ ഉണ്ടെങ്കിലുംകല്ല് ഷാപ്പുകളുടെദുരപരിധികുറയ്ക്കണമെന്ന്മേഖലയിലെതൊളിലാളിസംഘടനയുടെആവശ്യംനയത്തിൽഉൾപ്പെടുത്തിയില്ല. ആരാധനാലയങ്ങളിലുംവിദ്യാഭ്യാസസ്ഥാപങ്ങളിലുംനിന്നുമുള്ള 400 മീറ്റർദൂരപരിധിതുടരും.

ബാറുകളുടെലൈസെൻസ്ഫീസ്വർധിപ്പിച്ചിട്ടില്ലഎന്നാണ്വിവരം. കഴിഞ്ഞവർഷത്തേക്ക്തയ്യാറാക്കിയകരട്നയമാണ്ചിലഭേദഗതികളോടെഇപ്പോൾഅംഗീകരിച്ചത്.

kerala state government liqour policy case