തിരുവനന്തപുരം : ഡ്രൈഡേകളിൽപ്രേത്യകഫീസ്ഈടാക്കിമദ്യംവിളമ്പാൻസ്റ്റാർ ഹോട്ടലുകൾക്ക്അനുമതിനൽകുന്നതിന്പുതിയമദ്യനയത്തിൽവ്യവസ്ഥ. ഹോട്ടലിൽനടത്തുന്നപാർട്ടികൾ, സമ്മേളനപരിപാടികൾഎന്നിവയുമായിബന്ധപെട്ടുലൈസെൻസ്എടുക്കാം. 50,000 രൂപഫീസ്അടയ്ക്കണം. ടൂറിസം മേഖലയുടെ ദീർഘകാലആവശ്യമാണ്മദ്യനയത്തിൽഉൾപ്പെടുത്തിയത്. എന്നാൽഒന്നാംതിയ്യതിയിലെഡ്രൈഡേപൂർണമായിഎടുത്തു കളയണമെന്നആവശ്യംഅംഗീകരിച്ചില്ല. 2024-25 സാമ്പത്തികവർഷത്തേക്കുള്ളമദ്യനയത്തിന്മന്ത്രിസഭഅംഗീകാരംനൽകി.
ത്രീസ്റ്റാർ ക്ലാസ്സിഫിക്കേഷനോഅതിനുമുകളിലോഉള്ള ഹോട്ടലുകൾക്ക്മാത്രമാണ്പ്രേത്യകലൈസെൻസ്അനുവദിക്കുക. നിലവിൽബാർലൈസെൻസ്ഇല്ലാത്തഹോട്ടലുകൾക്ക്ഈ ആവശ്യത്തിനായിഒറ്റദിവസത്തേക്ക്ലൈസെൻസ്എടുക്കാം. ഇന്ത്യൻരജിസ്റ്റർഓഫ്ഷിപ്പിംഗ് ക്ലാസ്സിഫിക്കേഷനിലുള്ളഉൾപ്പെട്ടടൂറിസംകപ്പലുകൾക്കുള്ളമദ്യംവിളമ്പാനുള്ളലൈസെൻസ്വാർഷികഅടിസ്ഥാനത്തിൽനൽകും. കൊച്ചി കേന്ദ്രികരിച്ചുള്ളപത്തോളംകപ്പലുകൾക്ക്പ്രയോജനംലഭിക്കും. ഹോട്ടലുകൾക്ക്ഗുണകരമായനിർദേശങ്ങൾപുതിയമദ്യനയത്തിൽ ഉണ്ടെങ്കിലുംകല്ല് ഷാപ്പുകളുടെദുരപരിധികുറയ്ക്കണമെന്ന്ഈമേഖലയിലെതൊളിലാളിസംഘടനയുടെആവശ്യംനയത്തിൽഉൾപ്പെടുത്തിയില്ല. ആരാധനാലയങ്ങളിലുംവിദ്യാഭ്യാസസ്ഥാപങ്ങളിലുംനിന്നുമുള്ള 400 മീറ്റർദൂരപരിധിതുടരും.
ബാറുകളുടെലൈസെൻസ്ഫീസ്വർധിപ്പിച്ചിട്ടില്ലഎന്നാണ്വിവരം. കഴിഞ്ഞവർഷത്തേക്ക്തയ്യാറാക്കിയകരട്നയമാണ്ചിലഭേദഗതികളോടെഇപ്പോൾഅംഗീകരിച്ചത്.