/kalakaumudi/media/media_files/2024/12/07/IN6yI2Phe3s663q94Ikl.jpg)
പത്തനംതിട്ട:കണ്ണൂരിൽവീടിനുള്ളിൽമരിച്ചനിലയിൽകണ്ടെത്തിയഎഡിഎംനവീൻബാബുവിന്റേത്ആത്മഹത്യയെന്ന്പോസ്റ്റ്മോർട്ടംറിപ്പോർട്ട്. നവീൻബാബുവിന്റെത്തൂങ്ങിമരണംആണെന്നാണ്പോസ്റ്റ്മോർട്ടംറിപ്പോർട്ടിൽപറയുന്നത്.നവീൻബാബുവിന്റെശരീരത്തിൽപരുക്കുകളില്ലെന്നുംതലയോട്ടിക്കും വാരിയെല്ലുകൾക്കുംക്ഷതമില്ലെന്നും റിപ്പോർട്ടിൽപറയുന്നു. അതേസമയംനവീൻബാബുവിന്റെമൃതദേഹത്തിൽഇൻക്വസ്റ്റ്പരിശോധനനടത്തുംമുൻപ്തങ്ങളെഅറിയിച്ചില്ലെന്നുവ്യക്തമാക്കികൊടുംബംരംഗത്ത്വന്നു.
ഒക്ടോബര് 15 ന്രാവിലെ 10.45 നും 11.45 നുംഇടയിലാണ്ഇൻക്വസ്റ്റ്നടന്നത്.15 ന്രാത്രി 11 മണിയോടെയാണ്നവീൻബാബുവിന്റെബന്ധുക്കൾസ്ഥലത്തെത്തിയത്.ഇൻക്വസ്റ്റ്കഴിഞ്ഞാണ്മരണവിവരംഅറിഞ്ഞതെന്ന്നവീൻബാബുവിന്റെബന്ധുഅനിൽപിനായർപറഞ്ഞു.പോസ്റ്റ്മോർട്ടംപരിയാരംമെഡിക്കൽകോളേജിൽ നടത്തരുതെന്നുംകോഴിക്കോട്മെഡിക്കൽകോളേജിൽമാത്രമേനടത്താവൂഎന്ന്കളക്ടറോട്ആവശ്യപ്പെട്ടിരുന്നു.ഈആവശ്യവുംഅംഗീകരിച്ചില്ല. ഇൻക്വസ്റ്റ്നടപടികൾക്ക്യാതൊരുഅനുമതിയുംവാങ്ങിയിരുന്നില്ല. മാത്രമല്ലമൃതദേഹത്തിന്റെഅന്തേരികഅവയവങ്ങൾപോലുംസൂക്ഷിച്ചിട്ടില്ലെന്നുംകുടുംബംവ്യക്തമാക്കി.
നേരത്തെസിബിഐഅന്വേഷണംആവശ്യപ്പെട്ട്സുപ്രീംകോടതിയിൽനൽകിയഹർജിയിൽനവീൻബാബുവിന്റെമരണംകൊലപാതകമാണെന്നസംശയംകുടുംബംഉന്നയിച്ചിരുന്നു.എന്നാൽനവീൻബാബുജീവനൊടുക്കിഎന്നവാദമായിരുന്നുസർക്കാരിന്റേത്.ഇപ്പോൾനടക്കുന്നഅന്വേഷണം 100 ശതമാനംനീതിപുലർത്തുന്നുണ്ട്.ഈസാഹചര്യത്തിൽമറ്റൊരുഏജൻസിയുടെഅന്വേഷണസം ആവശ്യമില്ലെന്നാണ് സർക്കാർഹൈക്കോടതിയെഅറിയിച്ചത്.അതേസമയംകോടതിആവശ്യപ്പെട്ടാൽഅന്വേഷണംഏറ്റെടുക്കാമെന്ന്സിബിഐകോടതിയെഅറിയിച്ചിട്ടുണ്ട്.