ഒടുവിൽ, വെഞ്ഞാറമ്മൂട്കൂട്ടക്കൊലയിൽഇളയമകൻഅഹ്സാന്റെമരണവിവരംഐസിയുവിലുള്ളഅമ്മഷെമിഅറിഞ്ഞു. സംഭവംനടന്ന് 10 ദിവസത്തിന്ശേഷമാണ്തന്റെമൂത്തമകൻ അഫാൻഅവന്റെഅനിയനെകൊന്നവിവരംഅമ്മഅറിയുന്നത്. ഭർത്താവ്മുഹമ്മദ്റഹീമിന്റെസാനിധ്യത്തിൽസൈക്യാട്രിഡോക്ടർഅടങ്ങിയസംഘമാണ്വിവരംഷെമിയെഅറിയിച്ചത്. വിവരംഉൾക്കൊള്ളാനാകാതെവളരെവൈകാരികമായാണ്ചികിത്സയിൽകഴിയുന്നഷെമി പ്രതികരിച്ചതെന്നാണ്ബന്ധുക്കൾഅറിയിക്കുന്നത്.
മജിസ്‌ട്രേറ്റിനുമുന്നിൽഅഫാനെസംരക്ഷിക്കാംമൊഴിമാറ്റിപറഞ്ഞഷെമിസത്യങ്ങളറിഞ്ഞശേഷംഎന്ത്മൊഴിയാകുംനൽകുന്നതെന്ന്അറിയേണ്ടതുണ്ട്. നിലവിൽഅഫാൻപോലീസ്കസ്റ്റഡിയിലാണ്. മൂന്ന്ദിവസത്തെകസ്റ്റഡികാലാവധിമാർച്ച് 8 ന്വൈകുന്നേരം, 4 മണിയോട്കൂടിഅവസാനിക്കും. പാങ്ങോട്വെഞ്ഞാറമ്മൂട്സ്റ്റേഷൻ പരിധികളിലായാണ്അഫാൻ 5 കൊലപാതകങ്ങൾനടത്തിയത്. നിലവിൽപാങ്ങോട്സ്റ്റേഷനിലാണ്അഫാനെചോദ്യംചെയ്യുന്നത്. നാളെപിതൃമാതാവിനെകൊലപ്പെടുത്തിയഈസ്റ്റേഷൻപരിധിയിലെവീട്ടിൽ എത്തിച്ച്തെളിവെടുക്കും. ശേഷംവീണ്ടുംവെഞ്ഞാറമ്മൂട്പോലീസ്സ്റ്റേഷനിൽകൊണ്ട്വന്ന്തുടർനടപടികളിലേക്ക്കടക്കും.