മലപ്പുറം: 18കാരിതൂങ്ങിമരിച്ചശേഷംസുഹ്യത്തായയുവാവിനെതൂങ്ങിമരിച്ചനിലയിൽകണ്ടെത്തി. ഫെബ്രുവരി 3നുആമയൂർറോഡ്പുതിയത്ത്വീട്ടിൽപരേതനായഷർഷസിനിവറിന്റെമകൾഷൈമ സിനിവറിനെ(18) കിടപ്പുമുറിയിൽമരിച്ചനിലയിൽകണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന്അയൽവാസിയായകാരക്കുന്ന്നിവാസിഷജീർ(19) കൈഞെരമ്പ്മുറിച്ചുആത്മഹത്യയ്ക്ക്ശ്രമിച്ചിരുന്നു.
തുടർന്നുസജീറിനെആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികത്സകഴിഞ്ഞുവീട്ടിൽഎത്തിയഷജീർശൗചാലയം വ്യത്തിയാക്കുന്നദ്രാവകംകുടിച്ചുവീണ്ടുംമഞ്ചേരിമെഡിക്കൽകോളേജിൽആശുപത്രിയിൽആകുകയിരുന്നു. പിന്നീട്അവിടെനിന്ന്ആരുംകാണാതെകടന്നുകളയുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിൽമലപ്പുറം എടവണ്ണ പുകമറയിൽനിന്ന്തൂങ്ങിമരിച്ചനിലയിൽകണ്ടെത്തുകയായിരുന്നു. മരിച്ച ഷൈമയും ഷജീറുംതമ്മിൽ പ്രണയത്തിലായിരുന്നുഎന്നാണ്വിവരം. ഷൈമയുടെസമ്മതമില്ലാതെനിക്കാഹ്നടത്തിയതിൽ മനൊന്താണ്പെൺകുട്ടിആത്മഹത്യചെയ്തത്.
ഷൈമയുടെപിതാവ്മരിച്ചശേഷംപിതാവിന്റെസഹോദരന്റെ വീട്ടിലായിരുന്നുഷൈമതാമസിച്ചിരുന്നുത്.
ജനുവരിഅവസാനംആയിരുന്നുഷൈമയുടെനിക്കാഹ്. മതാചാരപ്രകാരംവിവാഹംനടത്തിയെങ്കിലുംഷൈമായെഭർത്താവിന്റെവീട്ടിലേക്ക്കൂട്ടിക്കൊണ്ട്പോയിരുന്നില്ല.
നിക്കാഹിനുപെൺകുട്ടിയ്ക്ക് സമ്മതമായിരുന്നില്ലെന്നുപൊലീസ് അന്വേഷണത്തിൽകണ്ടെത്തുകയായിരുന്നു.
കാരക്കുന്ന്ഹയർസെക്കൻഡറിസ്കൂളിൽനിന്ന് +2 പഠനത്തിന്ശേഷംപിഎസ്സിപരീക്ഷയ്ക്കു പരിശീലനത്തിലായിരുന്നു ഷൈമ.