/kalakaumudi/media/media_files/2024/11/20/LgR7re9OkStp5ecUqjTc.jpg)
ന്യൂഡൽഹി : മുൻമന്ത്രിയുംഎംഎൽഎയുംജനാധ്യപത്യകേരളംകോൺഗ്രസ്നേതാവുമായആന്റണിരാജുവിനെതിരായതൊണ്ടിമുതൽകേസിൽതിരിച്ചടി . കേസിലെക്രിമിനൽനടപടിസുപ്രീംകോടതിപുനഃസ്ഥാപിച്ചു . പുനരന്വേഷണംപൂർത്തിയാക്കിഒരുവര്ഷത്തിനുളിൽവിചാരണനടത്തണമെന്ന്ജസ്റ്റിസ്സിടിരവികുമാർ അധ്യക്ഷനായബെഞ്ച്ഉത്തരവിട്ടു.
നടപടിക്രമംപാലിച്ചുവീണ്ടുംഅന്വേഷണംനടത്താമെന്നഹൈക്കോടതിഉത്തരവിൽപിഴവില്ലെന്നു നിരീക്ഷിച്ചകോടതിഹർജിക്കാരിൽഒരാളായമാധ്യമപ്രവർത്തകൻഎംആർ അജയനു കേസുമായിബന്ധമില്ലെന്നആന്റണിരാജുവിന്റെവാദംതള്ളി.
ലഹരിമരുന്ന്കേസിലെപ്രതിയെസഹായിക്കാൻതൊണ്ടിമുതലായഅടിവസ്ത്രത്തിൽകൃത്രിമംനടത്തിയെന്നകേസിൽരണ്ടാംപ്രതിയാണ്ആന്റണിരാജു. അടുത്തമാസം 20ന്വിചാരണകോടതിയിൽഹാജരാകണമെന്നതാണ്സുപ്രീംകോടതിയുടെനിർദ്ദേശം.
1990ന്തിരിമറിനടന്നകേസിൽ 2006ലാണ്കുറ്റപത്രംസമർപ്പിക്കുന്നത്. കേസിൽവാദംകേൾക്കുന്നതിനിടെസത്യംകണ്ടെത്താൻഏതറ്റംവരെയുംപോകുമെന്ന്നേരത്തെകോടതിവ്യക്തമാക്കിയിരുന്നു.
പോലീസ്നൽകിയകുറ്റപത്രത്തിന്റെഅടിസ്ഥാനത്തിൽഅല്ല, കോടതിയുടെപക്കലുണ്ടായിരുന്നതെളിവിൽകൃത്രിമംകാട്ടിയെന്നതിൽപരാതിക്കാരനാകേണ്ടിയിരുന്നത്കോടതിതന്നെയാണ്എന്നാണ്ഹൈക്കോടതിയുടെനിരീക്ഷണം.ഇത്തെറ്റാണെന്നുവ്യക്തമാക്കുകയുംകേസിൽനടപടികൾഒരുവർഷത്തിനകംപൂർത്തിയാക്കാനുമാണ്നിലവിൽഹൈക്കോടതിനിർദ്ദേശിച്ചത്.