തിരുവനന്തപുരം:ബിജെപിയിൽചേർന്നമുൻഏരിയാസെക്രട്ടറിമധുമുല്ലശ്ശേരിക്കെതിരെപോലീസിൽപരാതിനൽകിസിപിഎം. മംഗലാപുരംഏരിയാസമ്മേളനത്തിനായിപിരിച്ചപണംതിരികെനല്കിയില്ലെന്നാണ്ആരോപണം.ആറ്റിങ്ങൽഡിവൈഎസ്പിക്കാണ്പുതിയമംഗലാപുരംഏരിയാകമ്മിറ്റിപരാതിനൽകിയത്.
മംഗലാപുരംഏരിയസമ്മേളനത്തിനിടയിൽഉണ്ടായപൊട്ടിത്തെറികളാണ്മധുവുംനേതൃത്വവുംതമ്മിലുള്ള പ്രശ്നങ്ങൾരൂക്ഷമാകാൻകാരണം.ഇതേതുടർന്ന്മധുപാർട്ടിവിട്ട്ബിജെപിയിൽചേരുകയായിരുന്നു.സാമ്പത്തികആരോപണങ്ങളുടെയുംസംഘടനാവിരുദ്ധപ്രവർത്തനങ്ങളെയുംതുടർന്ന്ഏരിയസെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെആയിരുന്നുപാർട്ടിമാറ്റം.
ഇതിനുപിന്നാലെജില്ലയിലെപലമേഖലകളിൽനിന്നുംഇത്തരംആരോപണങ്ങളുമായിപാർട്ടിജില്ലാസംസ്ഥാനനേതൃത്വങ്ങൾക്കുപരാതികൾഎത്തുന്നുണ്ട്. സർവീസ്സഹകരണബാങ്കുകളിലെക്രമക്കേടുകൾതുടങ്ങി പാർട്ടിഫണ്ട്വിനിയോഗത്തിലെവീഴ്ചകളെസംബന്ധിച്ചപരാതികൾവരെഇതിൽഉൾപ്പെടുന്നു.അതെസമയം പരാതികളിൽനേതൃത്വംകാര്യമായി ഇടപെടുന്നില്ലെന്നുംവിമർശനം ഉയരുന്നു.