/kalakaumudi/media/media_files/2024/11/20/EnEhpxXIOluPeOYZPY7d.jpg)
കൊട്ടാരക്കര :മുൻഎംഎൽഎയുംഓൾഇന്ത്യ ലോയേഴ്സ് യൂണിയൻസംസ്ഥാനട്രഷററുമായ ഐഷ പോറ്റി രാഷ്ട്രീയംവിടുന്നു.ആരോഗ്യപ്രശ്നങ്ങളെതുടർന്ന്കുറെകാലങ്ങളായിപാർട്ടിപരിപാടികളിൽനിന്ന്വിട്ടുനിൽക്കുകയായിരുന്നു. ഒന്നുംചെയ്യാനാകാതെപാർട്ടിയിൽനില്കാനാകില്ല ; ഓടിനടന്നുചെയ്യാനാകുന്നവർതുടരട്ടെ - ഐഷ പോറ്റി പറഞ്ഞു.
ഈയിടെകൊട്ടാരക്കരഏരിയകമ്മറ്റിയിൽനിന്നുംഐഷപോറ്റിയെഒഴിവാക്കിയിരുന്നുപാർട്ടികമ്മറ്റികളിൽ നിന്നും പൊതുപരിപാടികളിൽനിന്നും ഐഷ പോറ്റി വിട്ടു നിൽക്കുന്നതാണ്ഈഒഴിവാക്കലിന്കാരണമായിനേതൃത്വംചൂണ്ടിക്കാട്ടുന്നത്. പാർട്ടിനേതൃത്വവുമായുള്ളഭിന്നതകാരണം ഐഷ പോറ്റി മനഃപൂർവംവിട്ടുനിൽക്കുകയാണെന്നാണ്വിവരം . ആസാഹചര്യത്തിലാണ്സജീവരാഷ്ട്രീയത്തിൽനിന്നുംപിന്മാറുകയാണെന്നുള്ളഈപ്രഖ്യാപനം. കൊട്ടാരക്കരനിയമസഭാമണ്ഡലത്തെമൂന്നുതവണ പ്രതിനിധീകരിച്ച ഐഷ പോറ്റിആർബാലകൃഷ്ണപിള്ളയെപരാജയപ്പെടുത്തിക്കൊണ്ടാണ്പന്ത്രണ്ടാംനിയമസഭയിൽഅംഗമാകുന്നത്.