തൃക്കാക്കരയിലെ സീറ്റ് തർക്കം: സി.പി.എമ്മും, സി.പി.ഐയും ഒരടി പിന്നോട്ട്; മഞ്ഞുരുകി, അനുരഞ്ജനത്തിലെത്തി

തൃക്കാക്കരയിൽ ആഴ്ചകളായി നീണ്ട സി.പി.എം - സി.പി.ഐ സീറ്റ് തർക്കത്തിന് പരിഹാരമായി.ഇന്ന് സംസ്ഥാന - ജില്ലാ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് ഇടത് മുന്നണിയിലെ തർക്കത്തിന് പരിഹാരമായത്.

author-image
Shyam
New Update
Screenshot 2025-10-31 at 11-33-26 CPI and CPM parties to hold meetings to decide on alliance with Congress


തൃക്കാക്കര: തൃക്കാക്കരയിൽആഴ്ചകളായിനീണ്ട സി.പി.എം - സി.പി.ഐ സീറ്റ്തർക്കത്തിന്പരിഹാരമായി. ഇന്ന്സംസ്ഥാന - ജില്ലാനേതാക്കളുടെഇടപെടലിനെതുടർന്നാണ്ഇടത്മുന്നണിയിലെതർക്കത്തിന്പരിഹാരമായത്.സഹകരണറോഡ് വാർഡ് സി.പി.ഐക്ക്മത്സരിക്കാൻധാരണയായതോടെയാണ് സി.പി.എം - സി.പി.ഐ തർക്കത്തിന്പരിഹാരമായത്.

നിലവിൽ സി.പി.ഐ സഹകരണറോഡ് വാർഡിന്പുറമെ സ്നേഹനിലയം, കുന്നേപറമ്പ് പടിഞ്ഞാറ്,ടി.വി സെൻ്റർ,പാട്ടുപുര,ഇടിച്ചിറ,ഇഫോപാർക്ക് എന്നീവാർഡുകളിൽ സി.പി.ഐക്ക്നൽകാൻധാരണയായതായി സി.പി.ഐ മണ്ഡലംസെക്രട്ടറികെ.കെസന്തോഷ്ബാബുപറഞ്ഞു.

സഹകരണ റോഡ്വാർഡിൽസി.പി.വെസ്റ്റ്ലോക്കൽസെക്രട്ടറി ആന്റണി പരവരയും,സ്നേഹനിലയം വാർഡിൽ സിനു സൈമൺ, ടി.വിസെന്റർവാർഡിൽ സി.പി.ഐ തൃക്കാക്കരഈസ്റ്റ്ലോക്കൽസെക്രട്ടറി പ്രമേഷ് ബാബു എന്നിവമത്സരിക്കും.ബാക്കിവരുന്നസീറ്റുകളിൽമത്സരിക്കുന്നവരുടെപേരുകൾഇന്ന്ചേരുന്ന സി.പി.ഐ മണ്ഡലംകമ്മറ്റിയോഗത്തിന്ശേഷംതീരുമാനിക്കും.

സി.പി.ഐയുടെ സഹകരണറോഡ്, ഹെൽത്ത് സെൻ്റർ എന്നീ വാർഡുകൾക്ക് സി.പി.എം ഏകപക്ഷീയമായി ഏറ്റെടുത്താണ്തൃക്കാക്കരയിൽ സി.പി.ഐ - സി.പി.എം തർക്കത്തിന്കാരണം. കഴിഞ്ഞദിവസം സി.പി.ഐ നാല് വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയുംചെയ്തു.എന്നാൽഇന്നലെനടന്നഅവസാനഘട്ടചർച്ചയിൽ സഹകരണറോഡ് സി.പി.ഐക്ക്നൽകാൻചർച്ചയിൽധാരണയായതോടെയാണ്.

ldf CPI THRIKKAKARA