അന്ത്യോദയ എക്സ്പ്രസ്; കോച്ചുകൾ കുറച്ചു

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

മംഗളൂരു: മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിൻ്റെ (16355-16356) കോച്ചുകൾ പകുതിയായി കുറച്ചു. വെള്ളി, ഞായർ ദിവസങ്ങളിൽ മംഗളൂരുവിൽ നിന്ന് ആലപ്പുഴ വഴി കൊച്ചുവേളിയിലേക്കും വ്യാഴം, ശനി ദിവസങ്ങളിൽ തിരിച്ച് മംഗളൂരുവിലേക്കുമാണ് അന്ത്യോദയ എക്സ്പ്രസ് സർവിസ് നടത്തുന്നത്.

2018 ജൂണിൽ ട്രെയിൻ തുടങ്ങിയപ്പോൾ പതിനാറ് കോച്ചുകൾ ഉണ്ടായിരുന്നു. ഇത് എട്ടും ഒരു കോച്ചിന്റെ പകുതിയുമായി കുറച്ചു. മംഗളൂരു, കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ജങ്ഷൻ, ആലപ്പുഴ, കൊല്ലം, കൊച്ചുവേളി എന്നിവയാണ് സ്റ്റോപ്പുകൾ.

train