/kalakaumudi/media/media_files/2024/12/02/DI1VX8JHHkmggH5Jllew.jpg)
വളപട്ടണം:കണ്ണൂർവളപട്ടണംമന്നയിൽഅരിമൊത്തവ്യാപാരികെപിഅഷ്‌റഫിന്റെവീട്കുത്തിത്തുറന്ന്ഒരുകോടിരൂപയും 300 പവനുംകവർന്നസംഭവത്തിൽപ്രതിയെപോലീസ്അറസ്റ്റ്ചെയ്തു.അഷ്‌റഫിന്റെഅയൽവാസിലിജീഷിനെയാണ്അന്വേഷണസംഘംകസ്റ്റഡിയിൽഎടുത്തത്.ലിജീഷ്കണ്ണൂർകീച്ചേരിയിൽകഴിഞ്ഞവർഷംനടന്നഒരുമോഷണകേസിലുംപ്രതിയാണെന്ന്പോലീസ്. അന്ന്പൊലീസിന്പ്രതിയെപിടികൂടാൻകഴിഞ്ഞിരുന്നില്ല.അഷ്റഫിന്റെവീട്ടിൽനിന്ന്കിട്ടിയവിരലടയാളമാണ്ഈകേസിൽവഴിത്തിരിവായത്.
മോഷണമുതലായഒരുകോടിരൂപയും 300 പവനുംലിജേഷിന്റെവീട്ടിൽനിന്ന്കണ്ടെടുത്തിട്ടുണ്ട്.ലിജീഷ്വെൽഡിങ്തൊഴിലാളിയാണ്തന്റെതൊഴിൽവൈവിധ്യംഉപയോഗിച്ചാണ്പ്രതിമോഷണംനടത്തിയത് .കഴിഞ്ഞമാസം 20 നായിരുന്നുഅഷ്‌റഫിന്റെവീട്ടിൽമോഷണംനടന്നത്.കിടപ്പുമുറിയിലെലോക്കർതകർത്താണ്മോഷണംനടത്തിയത്.പോലീസ്പരിശോധനയിൽലഭിച്ചസൂചനകളുടെഅടിസ്ഥാനത്തിൽപ്രതിയെപിടികൂടുകയായിരുന്നു.
സ്വന്തംവീടിനുള്ളിലെ കട്ടിലിനടിയിലെപ്രത്യേകഅറയിലാണ്പ്രതിസ്വർണ്ണവുംപണവുംഒളിപ്പിച്ചത്.അഷ്‌റഫിന്റെവീട്ടിൽമോഷണംനടത്തിയതിനുശേഷംരണ്ടാംദിവസവുംലിജീഷ്അവിടെബാക്കിയുള്ളസ്വർണ്ണവുംപണവുംഎടുക്കാൻഎത്തിയിരുന്നുഇതാണ്പ്രതിയെകുടുക്കിയത്. കഴിഞ്ഞകുറച്ചുദിവസങ്ങളായിലിജീഷ്പോലീസ്നിരീക്ഷണത്തിൽആയിരുന്നു. ലിജീഷ്മോഷണംനടത്തുന്നത്തിന്റെസിസിടിവിദൃശ്യങ്ങൾപോലീസ്പുറത്തുവിട്ടിട്ടുണ്ട്.റൂറൽഎസ്പിഅനൂജ്പലിവാളിന്റെയുംകണ്ണൂർസിറ്റിഎസ്പിടികെരത്നകുമാറിന്റെയുംനേതൃത്വത്തിലുള്ള 25 അംഗസംഘമാണ്കേസ്അന്വേഷിക്കുന്നത്.