/kalakaumudi/media/media_files/2024/11/23/xiCbMHyCo4VV0R6R0em3.jpg)
വയനാട്: 2019 ലെലോക്സഭാതെരഞ്ഞെടുപ്പിലൂടെയാണ്വയനാട്ദേശീയശ്രദ്ധആകർഷിക്കുന്നത്. സ്ഥാനാർത്ഥിയായിരാഹുൽഗാന്ധികടന്നു വന്നതോടുകൂടികേരളത്തിന്റെരാഷ്ട്രീയചരിത്രത്തിൽപ്രാധാന്യമർഹിക്കുന്നഒരുസ്ഥാനംഈമണ്ഡലത്തിനുണ്ട്. 2009ൽനിലവിൽവന്നഈ മണ്ഡലത്തിനുവ്യക്തമായരാഷ്ട്രീയചായ്‌വ്ഉണ്ട്. 2009 മുതൽ 2024 വരെനടന്നഎല്ലാതിരഞ്ഞെടുപ്പിലുംയുഡിഎഫിനോട്കൂടെനിന്നചരിത്രമാണ്വയനാടിന്പറയാനുള്ളത്.
2024 ൽവയനാട്, റായ്ബറേലിഎന്നീരണ്ടുമണ്ഡലങ്ങളിൽനിന്ന്തിരഞ്ഞെടുക്കപ്പെട്ടരാഹുൽഗാന്ധിരാജിവച്ചത്ഉപതെരഞ്ഞെടുപ്പിന്കാരണമായി. ഐഎൻസിയുടെപ്രിയങ്കഗാന്ധി, സിപിഐയുടെസത്യൻമൊകേരി, ബിജെപിയുടെനവ്യഹരിദാസ്തുടങ്ങിയവരായിരുന്നുഇവിടെസ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥിയെനിർണയിച്ചനാൾമുതൽചിത്രംതെളിഞ്ഞമണ്ഡലമാണ്വയനാട്.പ്രിയങ്കയുടെഭൂരിപക്ഷംഎത്രയാണെന്ന്മാത്രമാണ്അറിയാനുണ്ടായിരുന്നത്.
കന്നിയങ്കത്തിൽവൻവിജയമാണ്പ്രിയങ്കയ്ക്ക്ലഭിച്ചത്. ഇടതിനുംബിജെപിക്കുംവോട്ടുകുറഞ്ഞു. വോട്ടിന്റെ 4,08,036 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്പ്രിയങ്കയുടെജയം. കഴിഞ്ഞതവണരാഹുൽഗാന്ധിനേടിയ 3,34,422 വോട്ടിന്റെഭൂരിപക്ഷത്തെയാണ്പ്രിയങ്കനിഷ്പ്രയാസംമറികടന്നത്.സിപിഐയിലെസത്യൻമൊകേരിക്ക് 2,074,01 വോട്ടാണ്ലഭിച്ചത്. ബിജെപിയിലെനവ്യഹരിദാസ് 1,08,080 വോട്ടുകൾ നേടി
2014 ൽകോൺഗ്രസിന്റെവിജയശതമാനം കുറച്ചതുപോലെ ഇടതുപക്ഷത്തിന്റെവോട്ടുകൾനിലനിർത്തനാണ്സത്യൻമൊകേരിശ്രമിച്ചത്.എന്നാൽവഖഫ് പ്രശനമുൾപ്പടെ ഉന്നയിച്ച്ക്രിസ്ത്യൻവോട്ടർമാർഉൾപ്പടെഉള്ളവരിലേക്ക്എത്തുന്ന താരത്തിലുള്ളപ്രചാരണതന്ത്രങ്ങളാണ്എൻഡിഎസ്ഥാനാർഥിനടത്തിയത്. എന്നാൽഇവയൊന്നുംതന്നെപ്രിയങ്കയുടെസ്ഥാനാർത്ഥിത്വത്തിനുമുൻപിൽവിലപ്പോയില്ല.