വന്യജീവി ആക്രമണം : വയനാട് ഹർത്താൽ ആരംഭിച്ചു, പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി

യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ ആരംഭിച്ചു. വന്യജീവി ആക്രമണം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നരോപിച്ചാണ് ഹർത്താൽ. ഉത്സവം, പെരുന്നാൾ, അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്നൊഴിവാക്കി.

author-image
Rajesh T L
New Update
wayanad protest

കല്പറ്റ : യുഡിഎഫ്പ്രഖ്യാപിച്ചഹർത്താൽ വയനാട്ടിൽആരംഭിച്ചു. വന്യജീവിആക്രമണംനേരിടുന്നതിൽസർക്കാർ പരാജയപ്പെട്ടു എന്നരോപിച്ചാണ്ഹർത്താൽ. ഉത്സവം, പെരുന്നാൾ, അവശ്യസർവീസുകൾഎന്നിവയെഹർത്താലിൽനിന്നൊഴിവാക്കി.

ഹർത്താലിനോട്ഒപ്പംഇന്ന്യൂഡിഎഫിന്റെപ്രതിഷേധമാർച്ചുംഇന്ന്ഉണ്ടാകും. സംഘർഷാവസ്ഥകണക്കിലെടുത്തു സ്വകാര്യ ബസുകൾസർവീസ്നിർത്തിവച്ചു. കെഎസ്ആർടിബസ്സർവീസ് 6 മണിക്ക്മുൻപ്വീസ്നടത്തിയിരുന്നു.

ചില സ്വകാര്യവാഹനങ്ങൾനിരത്തിലിറങ്ങി. കല്പറ്റചുങ്കം ജംക്ഷനിൽറോഡിൽഇറങ്ങിയ വാഹനങ്ങളെത്താലുകൾഅനുകൂലികൾതടഞ്ഞിരുന്നു. ലക്കിടിയിൽപൊലീസുംപ്രതിഷേക്കാരുംതമ്മിൽവാക്കേറ്റംഉണ്ടായി. ഗതാഗതംതടഞ്ഞപ്രതിഷേധക്കാരെപൊലീസ്അറസ്റ്റുചെയ്തുമാറ്റി. രാവിലെ 6 മുതൽവൈകുന്നേരം 6 മണിവരെയാണ്ഹർത്താൽ.

അതുവരെവ്യാപരാ സ്ഥാപങ്ങൾ തുറന്നുപ്രവർത്തിക്കില്ല. കടകമ്പോളങ്ങൾ അടച്ചിടണമെന്ന ആഹ്വാനവുമായി എല്ലാ ടൗണുകളിലും ഇന്നലെ രാത്രി യുഡിഎഫ് പ്രകടനം നടത്തിയിരുന്നു. മിന്നൽഹർത്താലുകൾനിയമവിരുദ്ധമാണെന്നും 20 ലേറെവ്യാപാര സ്ഥാപങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

കോടിക്കണക്കിനു രൂപയുടെ നക്ഷ്ടമാണ്ഉണ്ടാകുന്നതെന്ന്വ്യാപാരവ്യവസായിഏകോപനസമിതിപറഞ്ഞു. പലയിടത്തുംബലം പ്രയോഗിച്ചും ഭീഷണി പ്പെടുത്തിയാണ്കടകൾഅടപ്പിച്ചത്. സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന് അഭ്യർഥിച്ച് ജില്ലാ പൊലീസ് മേധാവിക്ക് വ്യാപാരവ്യവസായഏകോപനസമിതിനിവേദനംനൽകി.

wayand kerala protest Wild Animal