കല്പറ്റ : യുഡിഎഫ്പ്രഖ്യാപിച്ചഹർത്താൽ വയനാട്ടിൽആരംഭിച്ചു. വന്യജീവിആക്രമണംനേരിടുന്നതിൽസർക്കാർ പരാജയപ്പെട്ടു എന്നരോപിച്ചാണ്ഹർത്താൽ. ഉത്സവം, പെരുന്നാൾ, അവശ്യസർവീസുകൾഎന്നിവയെഹർത്താലിൽനിന്നൊഴിവാക്കി.
ഹർത്താലിനോട്ഒപ്പംഇന്ന്യൂഡിഎഫിന്റെപ്രതിഷേധമാർച്ചുംഇന്ന്ഉണ്ടാകും. സംഘർഷാവസ്ഥകണക്കിലെടുത്തു സ്വകാര്യ ബസുകൾസർവീസ്നിർത്തിവച്ചു. കെഎസ്ആർടിബസ്സർവീസ് 6 മണിക്ക്മുൻപ്സർവീസ്നടത്തിയിരുന്നു.
ചില സ്വകാര്യവാഹനങ്ങൾനിരത്തിലിറങ്ങി. കല്പറ്റചുങ്കം ജംക്ഷനിൽറോഡിൽഇറങ്ങിയ വാഹനങ്ങളെഹർത്താലുകൾഅനുകൂലികൾതടഞ്ഞിരുന്നു. ലക്കിടിയിൽപൊലീസുംപ്രതിഷേധക്കാരുംതമ്മിൽവാക്കേറ്റംഉണ്ടായി. ഗതാഗതംതടഞ്ഞപ്രതിഷേധക്കാരെപൊലീസ്അറസ്റ്റുചെയ്തുമാറ്റി. രാവിലെ 6 മുതൽവൈകുന്നേരം 6 മണിവരെയാണ്ഹർത്താൽ.
അതുവരെവ്യാപരാ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കില്ല. കടകമ്പോളങ്ങൾ അടച്ചിടണമെന്ന ആഹ്വാനവുമായി എല്ലാ ടൗണുകളിലും ഇന്നലെ രാത്രി യുഡിഎഫ് പ്രകടനം നടത്തിയിരുന്നു. മിന്നൽഹർത്താലുകൾനിയമവിരുദ്ധമാണെന്നും 20 ലേറെവ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കോടിക്കണക്കിനു രൂപയുടെ നക്ഷ്ടമാണ്ഉണ്ടാകുന്നതെന്ന്വ്യാപാരവ്യവസായിഏകോപനസമിതിപറഞ്ഞു. പലയിടത്തുംബലം പ്രയോഗിച്ചും ഭീഷണി പ്പെടുത്തിയാണ്കടകൾഅടപ്പിച്ചത്. സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന് അഭ്യർഥിച്ച് ജില്ലാ പൊലീസ് മേധാവിക്ക് വ്യാപാരവ്യവസായഏകോപനസമിതിനിവേദനംനൽകി.