അമ്പലപ്പുഴ: യുവതികൊല്ലപ്പെട്ടസംഭവത്തിൽപ്രതിയുടെനിർണായകവെളിപ്പെടുത്തലുകൾ. കൊലപാതകത്തെപറ്റിആസൂത്രണംനടത്തിയത്മോഹൻലാൽചിത്രംദൃശ്യംമോഡലിലെന്നുപ്രതി. തെളിവ്നശിപ്പിക്കുന്നതിനുംഅന്വേഷണംവഴിതെറ്റിക്കുന്നതിനുമായിചിത്രംഅഞ്ചുതവണകണ്ടതായിട്ടാണ്പ്രതിയുടെവെളിപ്പെടുത്തൽ. ചോദ്യംചെയ്യലിനിടെകുറ്റംനിഷേധിച്ചപ്രതിവിവരങ്ങൾമാറ്റിപറഞ്ഞുംപോലീസിനെ കുഴക്കി. തെളിവുകൾനിരത്തിയുംപഴുതുകൾഅടച്ചുമുള്ളപോലീസിന്റെനീക്കത്തിലാണ്ജയചന്ദ്രൻകുറ്റംസമ്മതിച്ചത്.
മറ്റൊരുപുരുഷനുമായുള്ളവിജയലക്ഷ്മിയുടെബന്ധമാണ്ഈക്രൂരകൃത്യത്തിലേക്കുനയിച്ചത്. കൊലയ്ക്കുശേഷംവിജയലക്ഷ്മിയുടെഫോൺബസിൽ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത് ദൃശ്യംസിനിമയാണെന്ന്പ്രതിപോലീസിനോട്പറഞ്ഞു.
മറ്റൊരാൾക്കൊപ്പംകഴിയാനുള്ളതയ്യാറെടുപ്പിലായിരുന്നു വിജയലക്ഷ്മി. അയാളുടെഭാര്യയുംഅയാളുംതമ്മിൽഅകലുന്നതിനായിപ്രത്യേകപൂജകൾക്കായിപത്തനംതിട്ടയിലെക്ഷേത്രത്തിലേക്കുപോകുന്നതിനുജയചന്ദ്രനെ കൂട്ടുവിളിച്ചതാണ്പ്രശ്നങ്ങൾക്തുടക്കംകുറിക്കുന്നത്. വിജയലക്ഷ്മിഇതിനായിസമീപിച്ചനിമിഷംമുതൽഇയാൾപലതുംആസൂത്രണംചെയ്യുകയായിരുന്നു.
നവംബർആറുമുതലാണ്യുവതിയെകാണാതാകുന്നത്. ഇതുസംബന്ധിച്ചുബന്ധുക്കൾപോലീസിൽപരാതിനല്കിയിരുന്നുഅന്നേദിവസംതന്നെജയലക്ഷ്മികൊല്ലപ്പെട്ടതായാണ്പോലീസ്ഭാഷ്യം. വീട്ടിൽഭാര്യയുംമകനുംഇല്ലാതിരുന്നസമയത്തുവീടിന്റെപിൻഭാഗത്തുംകൂടിയാണ്യുവതിയെവീട്ടിലേക്കുഎത്തിച്ചത്. പിറ്റേന്ന്പത്തനംതിട്ടയിലേക്പോകാനായിരുന്നുതീരുമാനംഎന്നാൽരാത്രിയിൽയുവതിക്ക്വന്നഒരുഫോൺകാൾപ്രതിയെക്രൂരകൃത്യത്തിലേക്കുനയിച്ചുഎന്നാണ്പോലീസ്പറയുന്നത്.
തർക്കത്തിനിടെ തലയടിച്ച് വീണ്ബോധംപോയയുവതിയെപജയചന്ദ്രൻക്രൂരമായികൊലപ്പെടുത്തുകയായിരുന്നു. വെട്ടുകത്തികൊണ്ട്തലയിൽതുടരെവെട്ടിമരണംഉറപ്പാക്കിയപ്രതിഅവരുടെആഭരണങ്ങൾഅഴിച്ചെടുത്തശേഷംവസ്ത്രങ്ങൾകത്തിച്ചു.തൊട്ടപ്പുറത്തെപറമ്പിൽമതിലിനോട്സെർന്നുകുഴിയെടുത്തുഅധികംആഴമില്ലാത്തകുഴിയിലിട്ടുമൂടുന്നതിനിടെതലഭാഗം വെട്ടുകത്തികോണ്ടുവന്നു വീണ്ടുംവെട്ടിയാണ്താഴ്ത്തിമൂടിയത്.
സ്വർണാഭരണങ്ങൾആലപ്പുഴയിലെജ്വല്ലറിയിൽവിറ്റുആതുകയ്ക്കുചെറിയകടങ്ങൾതീർത്തതായുംപ്രതി. യുവതിയുടെഫോണുമായി 10ആംതീയതിയാണ്കണ്ണൂർബേസിൽപുറപ്പെട്ടത്. കൊച്ചിയിലെത്തിഓൺചെയ്തഫോൺവീണ്ടുംഓഫ്ആക്കിബേസിൽഉപേക്ഷിച്ചു. ജയചന്ദ്രന്റെഫോണുംഇതേടവർ ലൊക്കേഷനിലായതാണ്പൊലീസിന്പ്രതിയെപിടിക്കാൻനിർണായകമായത്.