നടന്മാർ നിർമാതാക്കൾ ആകരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനങ്ങള്‍ തള്ളിക്കളഞ്ഞ് ഉണ്ണി മുകുന്ദൻ. അഭിനേതാക്കൾസിനിമഎടുക്കുന്നതിനെഒരിക്കലുംഎതിർക്കാൻപാടില്ലഎന്നുംഉണ്ണിപറഞ്ഞു. തന്റെപണംകൊണ്ട്ഇഷ്ട്ടമുള്ളസിനിമചെയ്യുംഅതിനെആരുംചോദ്യം ചെയ്യാതിരിക്കുന്നതാണ്മാന്യത.
"ഗേറ്റ്സെറ്റ്ബേബി" എന്നസിനിമയുടെ പ്രമോഷനുമായിബന്ധപ്പെട്ടവാർത്തസമ്മേളനത്തിൽആണ് നടന്റെപ്രതികരണം. ഞാൻ നിർമിച്ച സിനിമകളും നല്ലതാണെന്നാണ് വിശ്വാസം. അതിന്റെ നഷ്ടവും ലാഭവും മറ്റുള്ളവരോടുപോലും ചർച്ച ചെയ്യണ്ടകാര്യമില്ല. ഒരുനടനോട്സിനിമനിർമിക്കാൻപാടില്ലെന്ന്പറയാൻഅവകാശംഇല്ലന്നാണ്എന്റെഅഭിപ്രായം.
സിനിമഒരുഫ്രീസ്പേസ്ആണ്സീറോ ബഡ്ജറ്റിലുംപുതുമുഖങ്ങളെവച്ചുംസിനിമചെയ്യാം. ഇൻഡസ്ട്രിയിൽ ഈ ആള് മാത്രമാണ് സിനിമ ചെയ്യേണ്ടതെന്ന് എവിെടയും എഴുതിവച്ചിട്ടില്ല. വേറെ മേഖലയിൽ നിന്നും ജോലിരാജിവച്ചുംസിനിമചെയ്യുന്നവരുണ്ട്. താൻപോലുംസിനിമ പഠിച്ചിട്ടല്ലഈമേഖലയിലേക്ക്വന്നത്.
പ്രൊഡക്ഷൻഎന്താണ്എന്നുംപോലുംഅറിയില്ല. ഇതൊക്കെജീവിതാനുഭവംവച്ചാണ്ഇതൊക്കെപഠിക്കേണ്ടത്ഉണ്ണിപറയുന്നു. നടിമാർക്ക്നിലവിൽവലിയപ്രതിഫലംലഭിക്കുന്നില്ലഇനിയുംകുറച്ചാൽഒന്നുംഉണ്ടാകില്ല. നടിനിഖിലവിമൽപറയുന്നു.