അഭിനേതാക്കളുടെപ്രതിഫലംസംബന്ധിച്ചുള്ളനിർമാതാക്കൾതമ്മിലുള്ളപോര്, പ്രതികരണമറിയിച്ചു നിർമ്മാതാവുംസംവിധായകനുംഗാനരചയിതാവുമായശ്രീകുമാരൻതമ്പി. എല്ലാ തൊഴില്‍ മേഖലയിലും പണം മുടക്കുന്നയാൾ മുതലാളിയും തൊഴില്‍ ചെയ്ത് പ്രതിഫലം വാങ്ങുന്നയാള്‍ തൊഴിലാളിയുമാണ്.
എന്നാൽസിനിമയിൽമാത്രംഈപതിവ്ഇല്ല. ഇവിടെപണംവാങ്ങുന്നആൾമുതലാളിയുംപണംകൊടുക്കുന്നആളുകൾ തൊഴിലാളിയുമാണ്. നായികമാരെയുംസാങ്കേതിക വിദഗ്ധരെയുംതീരുമാനിക്കുന്നത്താരങ്ങൾആണെന്ന്അദ്ദേഹംപറഞ്ഞു.
കോടികൾആണ്നടന്മാർചോദിക്കുന്നത്. പണംമാത്രംനൽകിയാൽപോരാചിലസന്ദർഭങ്ങളിൽകാല് പിടിക്കേണ്ടഗതികേട്വരെഉണ്ടായിട്ടുണ്ട്. അഭിനേതാക്കള്‍ സ്വന്തമായി പടം എടുക്കരുതെന്ന് ഞാന്‍ ഒരിക്കലും പറയില്ല. തീര്‍ച്ചയായും അവര്‍ നിര്‍മാണരംഗത്തേക്ക്കടന്നുവരണം. എങ്കിൽമാത്രമേനിർമാതാക്കളുടെഅവസ്ഥഎന്താണ്എന്ന്അറിയാൻകഴിയു. കവി എന്ന നിലയിലോ സംവിധായകന്‍ എന്ന നിലയിലോ അല്ല ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകള്‍ സിനിമകൾചെയ്തു ധന നഷ്ടവുംഅവഹേളവനവുംസഹിക്കേണ്ടിവന്നനിർമാതാവ്എന്നനിലയിൽആണ്ഈപോസ്റ്റ്ഇടുന്നത്.
താരങ്ങളുടെ പ്രതിഫലവുമായിബന്ധപ്പെട്ട്നടന്മാർക്കെതിരെഗുരുതര ആരോപണംഉന്നയിച്ചുനിർമാതാവ്സുരേഷ്കുമാർരംഗത്തുവന്നതാണ്സിനിമയിൽപോര്ശക്തമായാത്. യുവതാരങ്ങളുടെഅമിതമായപ്രതിഫലംകാരണംകഴിഞ്ഞമാസംനൂറ്റിപത്കോടിയുടെനഷ്ടമാണ്ഉണ്ടായത്.ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീആവശ്യങ്ങൾമുന്നോട്ട്വച്ചാണ്നിർമ്മാതാക്കൾസമരംആരംഭിച്ചത്.