/kalakaumudi/media/media_files/2024/11/28/wyPAXSgMrbUzEoUwagV8.jpg)
റാഞ്ചി:പങ്കാളിയെകഴുത്തുഞെരിച്ച്കൊലപ്പെടുത്തിയശേഷംഅൻപതോളംകഷണങ്ങളാക്കിയയുവാവ്അറസ്റ്റിൽ. നരേഷ്ഭെൻഗ്ര (25). തമിഴ്നാട്ടിൽഇറച്ചിവെട്ടുകാരനായിജോലിചെയ്യുകയായിരുന്നു.
ജാർഖണ്ഡിലെഖുന്തിജില്ലയിലാണ്സംഭവം. രണ്ടുവർഷമായിയുവാവ്തമിഴ്നാട്ടിൽഇറച്ചിവെട്ടുകാരനായിജോലിചെയ്യുകയായിരുന്നു. ഇതിനെടെതമിഴ്നാട്സ്വദേശിയായ 24കാരിയയുമായിലിവ്ഇൻറിലേഷൻആരംഭിച്ചു.എന്നാൽയുവതിഅറിയാതെമറ്റൊരുവിവാഹംകഴിച്ചയുവാവ്യുവതിയെവീട്ടിലേക്കുകൊണ്ടുപോകാൻകൂട്ടാക്കാതെക്രൂരമായികൊലപ്പെടുത്തുകയായിരുന്നു.
തെരുവുനായമനുഷ്യശരീരഭാഗങ്ങൾകടിച്ചുനടക്കുന്നതുശ്രെദ്ധയിൽപെട്ടപ്പോഴാണ്സംഭവംപുറത്തറിയുന്നത്. യുവതിയെകഴുത്ത്ഞെരിച്ചുകൊലപ്പെടുത്തിയശേഷംകഷ്ണങ്ങളാക്കിവീടിനുസമീപത്തെകാട്ടിൽഉപേക്ഷിക്കുയായിരുന്നു.ഇറച്ചിവെട്ടുകാരനായതുകൊണ്ട്മാംസംവെട്ടുന്നതിൽഇയാൾവിദഗ്ദ്ധനാണെന്നുകേസ്അന്വേഷിച്ചഇൻസ്‌പെക്ടർഅശോക്സിങ്പറഞ്ഞു